Friday, September 20, 2019

ജൗനിൻ്റെ പുത്രി

قَالَ سَأَلْتُ الزُّهْرِيَّ أَىُّ أَزْوَاجِ النَّبِيِّ صلى الله عليه وسلم اسْتَعَاذَتْ مِنْهُ قَالَ أَخْبَرَنِي عُرْوَةُ عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ ابْنَةَ الْجَوْنِ لَمَّا أُدْخِلَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم وَدَنَا مِنْهَا قَالَتْ أَعُوذُ بِاللَّهِ مِنْكَ‏.‏ فَقَالَ لَهَا ‏ "‏ لَقَدْ عُذْتِ بِعَظِيمٍ، الْحَقِي بِأَهْلِكِ ‏"‏‏.‏ قَالَ أَبُو عَبْدِ اللَّهِ رَوَاهُ حَجَّاجُ بْنُ أَبِي مَنِيعٍ عَنْ جَدِّهِ عَنِ الزُّهْرِيِّ أَنَّ عُرْوَةَ أَخْبَرَهُ أَنَّ عَائِشَةَ قَالَتْ‏.‏ ഔസ പറയുന്നു. നബിയുടെ ഏത് ഇണയാണ് നബിയിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടിയതെന്ന് ഞാൻ അസുഹ്രിയോട് ചോദിച്ചു. അപ്പോ ആയിഷ പറഞ്ഞതായി അയാളെന്നോട് പറഞ്ഞു. ജൗൻ ഗോത്രക്കാരിയായ ഒരു സ്ത്രീയെ നബിയുടെ അടുത്ത് കൊണ്ട് വരികയും നബി അവളുടെ അരികിലേക്ക് പോവുകയും ചെയ്തപ്പോ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം ചോദിക്കുന്നുവെന്നവൾ പറഞ്ഞു. അപ്പോ നബി നീ അഭയം ചോദിച്ചത് ഉന്നതനോടാണെന്ന് പറയുകയും കുടുമ്പത്തിലേക്ക് മടങ്ങിപ്പോകാൻ പറയുകയും ചെയ്തു. #### ബുഖാരിയിലെ കിത്താബ് അത്തലാക്ക്‌ എന്ന ഭാഗത്താണിതുള്ളത്. ഔസയും ആയിഷയും സംഭവ സ്ഥലത്തില്ലാത്ത ആളുകളാണ്. അവരുടെ വാക്കുകളിലെ ഇണ എന്ന വാക്കിൽ തൂങ്ങേണ്ടി വരുന്നത് ഗതികേട് തന്നെ. ഇനി സംഭവ സ്ഥലത്തുള്ള, നേരിട്ട് കണ്ട അബൂ ഉസൈദ് പറയുന്നത് നോക്കാം. ####### سَهْلِ بْنِ سَعْدٍ ـ رضى الله عنه ـ قَالَ ذُكِرَ لِلنَّبِيِّ صلى الله عليه وسلم امْرَأَةٌ مِنَ الْعَرَبِ، فَأَمَرَ أَبَا أُسَيْدٍ السَّاعِدِيَّ أَنْ يُرْسِلَ إِلَيْهَا فَأَرْسَلَ إِلَيْهَا، فَقَدِمَتْ فَنَزَلَتْ فِي أُجُمِ بَنِي سَاعِدَةَ، فَخَرَجَ النَّبِيُّ صلى الله عليه وسلم حَتَّى جَاءَهَا فَدَخَلَ عَلَيْهَا فَإِذَا امْرَأَةٌ مُنَكِّسَةٌ رَأْسَهَا، فَلَمَّا كَلَّمَهَا النَّبِيُّ صلى الله عليه وسلم قَالَتْ أَعُوذُ بِاللَّهِ مِنْكَ‏.‏ فَقَالَ ‏"‏ قَدْ أَعَذْتُكِ مِنِّي ‏"‏‏.‏ فَقَالُوا لَهَا أَتَدْرِينَ مَنْ هَذَا قَالَتْ لاَ‏.‏ قَالُوا هَذَا رَسُولُ اللَّهِ صلى الله عليه وسلم جَاءَ لِيَخْطُبَكِ‏.‏ قَالَتْ كُنْتُ أَنَا أَشْقَى مِنْ ذَلِكَ‏ അബീ ഉസൈദിൽ നിന്നും ഉദ്ദരിക്കുന്നു. ഒരറബിപ്പെണ്ണിനെപ്പറ്റി നബിയോട് സൂചിപ്പിച്ചപ്പോ അവരെ തൻ്റെയടുത്തയക്കാൻ അബൂ ഉസൈദിനോട് നബിയാശ്യപ്പെട്ടു. അങ്ങനെ അബൂ ഉസൈദ് തന്റെ അരമനയിലേക്ക് അവരെ കൊണ്ട് വരികയും പ്രവാചകൻ അവളുടെയടുത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തല താഴ്ത്തിയിരിക്കുന്ന അവളോട് പ്രവാചകൻ സംസാരിക്കാൻ ശ്രമിച്ചു. അപ്പോഴവൾ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുന്നുവെന്ന് പറഞ്ഞു പറഞ്ഞു. എന്നിൽ നിന്നും നിനക്ക് ഞാൻ അഭയം തരുന്നുവെന്ന് പ്രവാചകൻ മറുപടി പറഞ്ഞു. അവരവളോട് നിനക്കിതാരാണെന്നറിയുമോന്ന് ചോദിച്ചു. അറിയില്ലെന്നവള് മറുപടി പറഞ്ഞു. അപ്പോ ഇതല്ലാഹുവിന്റെ പ്രവാചകനാണെന്ന് പറഞ്ഞു. അപ്പോ ഇൗ അവസരം നഷ്ടപ്പെടുത്തിയ താൻ നിർഭാഗ്യവതിയാണല്ലോയെന്നവൾ പറഞ്ഞു. കിത്താബ് 74, അശ്രബിയ. ബുഖാരി. ######## عَنْ سَهْلِ بْنِ سَعْدٍ، قَالَ ذُكِرَ لِرَسُولِ اللَّهِ صلى الله عليه وسلم امْرَأَةٌ مِنَ الْعَرَبِ فَأَمَرَ أَبَا أُسَيْدٍ أَنْ يُرْسِلَ إِلَيْهَا فَأَرْسَلَ إِلَيْهَا فَقَدِمَتْ فَنَزَلَتْ فِي أُجُمِ بَنِي سَاعِدَةَ فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى جَاءَهَا فَدَخَلَ عَلَيْهَا فَإِذَا امْرَأَةٌ مُنَكِّسَةٌ رَأْسَهَا فَلَمَّا كَلَّمَهَا رَسُولُ اللَّهِ صلى الله عليه وسلم قَالَتْ أَعُوذُ بِاللَّهِ مِنْكَ قَالَ ‏"‏ قَدْ أَعَذْتُكِ مِنِّي ‏"‏ ‏.‏ فَقَالُوا لَهَا أَتَدْرِينَ مَنْ هَذَا فَقَالَتْ لاَ ‏.‏ فَقَالُوا هَذَا رَسُولُ اللَّهِ صلى الله عليه وسلم جَاءَكِ لِيَخْطُبَكِ قَالَتْ أَنَا كُنْتُ أَشْقَى مِنْ ذَلِكَ സഹലിൽ നിന്നും ഉദ്ദരിക്കുന്നു. ഒരറബിപ്പെണ്ണിനെപ്പറ്റി നബിയോട് സൂചിപ്പിച്ചപ്പോ അവരെ തൻ്റെയടുത്തയക്കാൻ അബൂ ഉസൈദിനോട് നബിയാശ്യപ്പെട്ടു. അങ്ങനെ അബൂ ഉസൈദ് തന്റെ അരമനയിലേക്ക് അവരെ കൊണ്ട് വരികയും പ്രവാചകൻ അവളുടെയടുത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തല താഴ്ത്തിയിരിക്കുന്ന അവളോട് പ്രവാചകൻ സംസാരിക്കാൻ ശ്രമിച്ചു. അപ്പോഴവൾ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുന്നുവെന്ന് പറഞ്ഞു പറഞ്ഞു. എന്നിൽ നിന്നും നിനക്ക് ഞാൻ അഭയം തരുന്നുവെന്ന് പ്രവാചകൻ മറുപടി പറഞ്ഞു. അവരവളോട് നിനക്കിതാരാണെന്നറിയുമോന്ന് ചോദിച്ചു. അറിയില്ലെന്നവള് മറുപടി പറഞ്ഞു. അപ്പോ ഇതല്ലാഹുവിന്റെ പ്രവാചകനാണെന്നും കല്യാണാലോചനക്ക് വന്നതാണെന്നും പറഞ്ഞു. അപ്പോ ഇൗ അവസരം നഷ്ടപ്പെടുത്തിയ താനേറ്റവും വലിയ നിർഭാഗ്യവതിയാണല്ലോയെന്നവൾ പറഞ്ഞു. കിതബുൽ അശ്രബിയ. മുസ്ലിം. ##### حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ غَسِيلٍ، عَنْ حَمْزَةَ بْنِ أَبِي أُسَيْدٍ، عَنْ أَبِي أُسَيْدٍ ـ رضى الله عنه ـ قَالَ خَرَجْنَا مَعَ النَّبِيِّ صلى الله عليه وسلم حَتَّى انْطَلَقْنَا إِلَى حَائِطٍ يُقَالُ لَهُ الشَّوْطُ، حَتَّى انْتَهَيْنَا إِلَى حَائِطَيْنِ فَجَلَسْنَا بَيْنَهُمَا فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ اجْلِسُوا هَا هُنَا ‏"‏‏.‏ وَدَخَلَ وَقَدْ أُتِيَ بِالْجَوْنِيَّةِ، فَأُنْزِلَتْ فِي بَيْتٍ فِي نَخْلٍ فِي بَيْتٍ أُمَيْمَةُ بِنْتُ النُّعْمَانِ بْنِ شَرَاحِيلَ وَمَعَهَا دَايَتُهَا حَاضِنَةٌ لَهَا، فَلَمَّا دَخَلَ عَلَيْهَا النَّبِيُّ صلى الله عليه وسلم قَالَ ‏"‏ هَبِي نَفْسَكِ لِي ‏"‏‏.‏ قَالَتْ وَهَلْ تَهَبُ الْمَلِكَةُ نَفْسَهَا لِلسُّوقَةِ‏.‏ قَالَ فَأَهْوَى بِيَدِهِ يَضَعُ يَدَهُ عَلَيْهَا لِتَسْكُنَ فَقَالَتْ أَعُوذُ بِاللَّهِ مِنْكَ‏.‏ فَقَالَ ‏"‏ قَدْ عُذْتِ بِمَعَاذٍ ‏"‏‏.‏ ثُمَّ خَرَجَ عَلَيْنَا، فَقَالَ ‏"‏ يَا أَبَا أُسَيْدٍ اكْسُهَا رَازِقِيَّتَيْنِ وَأَلْحِقْهَا بِأَهْلِهَا‏"‏‏.‏ അബീ ഉസൈദിൽ നിന്നും ഉദ്ദരിക്കുന്നു. ഞങ്ങൾ പ്രവാചകന്റെ കൂടെ ശൗത്തെന്ന തോട്ടത്തിൽ പോവുകയും രണ്ട് മതിലിന്റെയിടയിലിരിക്കുകയും ചെയ്തു. പ്രവാചകൻ ഞങ്ങളെ അവിടെയിരുത്തി തോട്ടത്തിലേക്ക് പോയി. ഈന്തപ്പനത്തോട്ടത്തിലെ ഉമൈമയുള്ള വീട്ടിൽ ഒരു ജൗനിയയെ കൊണ്ട് വന്നിരുന്നു. തോഴിയും കൂടെയുണ്ടായിരുന്നു. പ്രവാചകൻ അവരുടെയടുത്തേക്ക് പോയി നിന്നെയെനിക്ക് സമ്മാനം തരൂന്ന് പറഞ്ഞു. ഒരു രാജകുമാരി ഒരു തറക്ക് ശരീരം നൽകുകയോന്ന് അവള് ചോദിച്ചു. പ്രവാചകൻ അവരെ സമാധാനിപ്പിക്കാൻ അവരുടെ ദേഹത്ത് കൈവെച്ചു. അപ്പോ നിന്നിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുന്നുവെന്നവൾ പറഞ്ഞു. അപ്പോ അഭയം നൽകുന്നയാളോട് തന്നെയാണ് അഭയം ചോദിച്ചതെന്ന് നബി പറഞ്ഞു. അനന്തരം പ്രവാചകൻ വെളിയിൽ വരികയും രണ്ട് ലിനൻ വസ്ത്രങ്ങളവൾക്ക് കൊടുക്കാൻ അബൂ ഉസൈദിനോട് പറയുകയും ചെയ്തു. #####

Wednesday, March 16, 2016

fb post of keby thomas

മാത്രുകാ പുരുഷനോ??? -------------------------------------------- വളരെ രസകരമായ ഒരു അവകാശ വാദത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. എല്ലാ ഇസ്ലാം കൂട്ടുകാരും നാട്ടുകാരും അഭിമാനത്തോടെ , ഉൾപ്പുളകത്തോടെ പറയുന്ന ഒരു കാര്യമാണ് മുഹമ്മദ് ഈ ലോകത്തിനു ഉത്തമ മാത്രുക , അഥവാ മനുഷ്യ കുലത്തിനു തന്നെ മാത്രുകാ പുരുഷൻ ആണെന്ന വാദം മുഹമ്മദ് മാത്രുകാ പുരുഷനോ??? 1, ഇസ്ലാം അല്ലാത്തവരെ വെറുക്കുകയും സത്യ നിഷേധികൾ എന്നു വിളിച്ച് കഴുത്തറുത്ത് കൊല്ലുവാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:12/30:45/3:32/22:38) 2, തന്നെ നിന്ദിച്ചു എന്നു പറഞ്ഞ് അനേകം ആളുകളെ വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 56:369/4:241) 3, അവിശ്വാസികളുടെ സമ്പത്ത് കൊള്ളയടിച്ച് പങ്കു വയ്ക്കാൻ പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 44:668/Ibn ishaq 746) 4, 800 ഓളം വരുന്ന ജൂത പുരുഷന്മാരെ കഴുത്തറുത്ത് കൊന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901) 5, അസത്യം പറയാൻ ദൈവത്തിന്റെ പേരിൽ എന്ന വ്യാജേന അനുവാദം കൊടുത്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 6303/ബുഖാരി 49:857/ബുഖാരി അധ്യായം 53,ഹദീസ് നമ്പർ 1147) 6, അടിമകളെ വയ്ക്കുകയും,അടിമ വ്യാപാരം നടത്തുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901) 7, താൻ സ്ഥാപിച്ച മതത്തിന്റേയും ദൈവത്തിന്റേയും പ്രചരണത്തിനായ് അനേകം ആക്രമണങ്ങളും യുദ്ധങ്ങളും നടത്തി അനേകരെ നിഷ്കരുണം വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുഹമ്മദിന്റെ യുദ്ധങ്ങൾ,വിവിധ ഹദീസുകൾ) 8, യുദ്ധത്തടവുകാരേയും സമ്പത്തും അഞ്ചിലൊന്ന് അവകാശപ്പെടുത്തിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:41) 9, അനേകം ഭാര്യമാരും എണ്ണിയാൽ ഒടുങ്ങാത്ത ലൈംഗീക അടിമകളും സ്വന്തമായുണ്ടായിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 33:50/ബുഖാരി 5:268) 10, ഖൈബർ യുദ്ധത്തിനിടയിൽ ഭർത്താവും പിതാവും നഷ്ടപ്പെട്ട സഫിയയെ യുദ്ധ സമയത്തു തന്നെ വിവാഹം കഴിക്കുകയും മധുവിധു ആഘോഷിക്കുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???? (ചില ഇസ്ലാം കൂട്ടുകാർ പറയുന്ന ന്യായം ഭയങ്കര രസമാണ്.അനാഥയായ യുവതിയ്ക്ക് ജീവിതം കൊടുത്തത് തെറ്റാണോ? എന്ന്…..സഫിയയെ അനാഥയാക്കിയത് ആരാണ്?? എങ്ങിനെയാണ് സഫിയ അനാഥയായത്??? ഓരോരോ ന്യായീകരണങ്ങളേയ്!!!)(ബുഖാരി 59:523:521-524/4:52-143/7:65-336) 11, ഭാര്യയെ സംശയിച്ച് ജാരനെ ഉടൻ കഴുത്തു വെട്ടി കൊല്ലാൻ ആജ്ഞാപിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 49,ഹദീസ് നമ്പർ 59{2771}) 12, ശിഷ്യന്മാരോടു പോലും എപ്പോഴും ദേഷ്യപ്പെടുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 45,ഹദീസ് നമ്പർ:88{2600} ) 13, പർവ്വതം പോലുള്ള പാപവുമായി വരുന്ന മുസ്ലീമിന്റെ ആ പാപം അല്ലാഹു ക്രൈസ്തവന്റേയും ജൂതന്റേയും തലയിൽ കെട്ടിവച്ച് മുസ്ലീമിനു പാപം പൊറുത്തു കൊടുക്കും എന്നൊക്കെയുള്ള സൂത്രങ്ങളും കളവും പറഞ്ഞ് ചുറ്റുമുള്ള പാവം അറബികളെ വിഡ്ഢികളാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോല്യം 3,ഭാഗം 49,ഹദീസ് നമ്പർ 50-51{2767}) 14, അടിമപ്പെൺകുട്ടികളെ നിർബന്ധിച്ച് വ്യഭിചാരം ചെയ്യിക്കുന്നതിൽ കുറ്റമില്ല എന്നു പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3373/സൂറ 24:33) 15, ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ വധിക്കുവാൻ അനുവാദം നൽകിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 4:89) 16, ദത്തു പുത്രന്റെ ഭാര്യയിൽ അഭിനിവേശം തോന്നി ദത്തു പുത്രനെക്കൊണ്ട് അവളെ വിവാഹ മോചനം ചെയ്യിച്ച് അവളെ ഭാര്യയാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം2, ഭാഗം 16,ഹദീസ് നമ്പർ 89{1428}) 17, വഴിയിൽ എവിടെയെങ്കിലും ഒരു പെണ്ണിനെ കണ്ടാൽ ഉടൻ കാമ പരവശനായി ഭാര്യയുടെ അടുത്തേക്ക് ഓടി പോയി കാമശമനം നടത്തുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 2, ഭാഗം 16,ഹദീസ് നമ്പർ 9{1403} ) 18, എല്ലാ കാര്യങ്ങളിലും മാത്രുക താനാണെന്നു പറയുന്നുണ്ടെങ്കിലും, ലൈംഗീക കാര്യങ്ങളിൽ എല്ലാ സൌകര്യങ്ങളും അവകാശങ്ങളും തനിക്കു മാത്രം അല്ലാഹു അനുവദിച്ചിരിക്കുന്നതാണെന്നു പറഞ്ഞ് ഭാര്യമാരേയും ശിഷ്യന്മാരേയും, സ്വന്തം മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ അതിനേയും നിരന്തരം പറ്റിച്ച് അമിത ലൈംഗീകതയിൽ മുഴുകിയിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 33:50/ബുഖാരി 60:311 വിവിധ ഹദീസുകളും സൂറകളും) 19, ലോകത്തെ മുഴുവൻ സംരക്ഷിക്കേണ്ട ദൈവത്തെ, തന്നെ മാത്രം സംരക്ഷിക്കുന്നവനാക്കി അവതരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 49:2/49:3/49:4/49:5/33:53/58:12/66:3/66:4/66:5/) 20, അബ്ബാസിന്റെ പിഞ്ചു കുഞ്ഞായിരുന്ന മകൾ ഉമ്മു ഹബീബ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നതു കണ്ട് “അവൾ കന്യകയാകുന്ന കാലം വരെ ഞാൻ ജീവിച്ചിരുന്നാൽ ഞാൻ അവളെ വിവാഹം കഴിക്കും“ എന്നു പറഞ്ഞ് ‘ദൈവരാജ്യത്തിന്റെ അവകാശികൾ‘ എന്ന് ക്രിസ്തു വിളിച്ചനുഗ്രഹിച്ച പിഞ്ചു പൈതങ്ങളെ വരെ കാമ മോഹത്താൽ കാണുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(Ibn Ishaq: Suhayli, 2.79: In the riwaya of Yunus Ibn Ishaq recorded that the apostle saw her (Ummu’l-Fadl) when she was baby crawling before him and said, ‘If she grows up and I am still alive I will marry her.’ (ref.10, p. 311) ) 21, വലീദ് എന്ന സമ്പന്നനെ തന്റെ കൂടെ കൂട്ടാൻ ശ്രമിച്ച് നടക്കാതെ വന്നപ്പോൾ അല്ലാഹു പറഞ്ഞതെന്നു പറഞ്ഞ് ‘ തന്തയില്ലാത്തവൻ’ എന്നു വരെ വിളിച്ചാക്ഷേപിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 68:11-16) 22. ഇന്ത്യയെ ആക്രമിക്കുന്ന മുസ്ലീങ്ങളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും, എന്ന് വെച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോകുമെന്ന്. വെറുതെയാണോ കാശ്മീരിലും ഡല്‍ഹിയിലും മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും കോയമ്പത്തൂരിലും പഠാന്‍കോട്ടുമെല്ലാം നമ്മള്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്? ഈ തീവ്രവാദം പടച്ചുവിട്ടവൻ ആണോ മാനവരിൽ മഹോന്നതൻ? അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: “എന്‍റെ ഉമ്മത്തില്‍പ്പെട്ട രണ്ട്‌ വിഭാഗം ആളുകളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും. ഒന്ന്, ഇന്ത്യയെ ആക്രമിക്കുന്ന ആളുകള്‍, രണ്ട് മറിയമിന്‍റെ മകന്‍ ഈസയോടൊപ്പമുള്ള ആളുകള്‍.” (സുനാന്‍ അന്‍-നാസാഇ, വോള്യം 1, ബുക്ക്‌ 25 (Book of Jihad), ഹദീസ്‌ നമ്പര്‍ 3117) 23. പണ്ട് തനിക്ക് ആളും അര്‍ത്ഥവും ഇല്ലാതിരുന്ന കാലത്ത്‌, തന്‍റെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാല കൊണ്ടുവന്നിട്ട ഖുറൈഷി നേതാക്കളടക്കം 24 പേരെ യുദ്ധത്തില്‍ കൊന്നു കളഞ്ഞതിനു ശേഷം അവരുടെ ശവശരീരം മൂന്നു ദിവസം മരുഭൂമിയില്‍ ഉപേക്ഷിച്ച് മൂന്നാം ദിവസം അതൊക്കെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞിട്ടു കിണറ്റിന്‍ വക്കത്ത് ചെന്ന് നിന്ന് ഓരോരോ ശവശരീരങ്ങളിലേക്ക് നോക്കി ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ, ഇന്നവന്‍റെ മകന്‍ ഇന്നവനേ!’ എന്ന് പേരെടുത്തു വിളിച്ചു ചീഞ്ഞു തുടങ്ങിയ മൃതദേഹങ്ങളോട്: ‘ഇപ്പോള്‍ നിങ്ങള്‍ക്ക്‌ എന്ത് തോന്നുന്നു?’ എന്ന് പറഞ്ഞ് അഴുകിത്തുടങ്ങിയ ശവശരീരങ്ങളെപ്പോലും പരിഹസിച്ച ശ്രീ മുഹമ്മദ് ആണോ മാനവരിൽ മഹോന്നതൻ? പറയൂ.. 24. യെഹൂദന്മാരെയും, ക്രിസ്ത്യാനികളെയും, കോപ്പി അടിച്ച് ബെടക്കാക്കി തനിക്കാക്കിയ വ്യാജൻ ആണോ മാനവരിൽ മഹോന്നതൻ? Sahih Bukhari Volume 7, Book 72, Number 799: Narrated Ibn 'Abbas: The Prophet used to copy the people of the Scriptures in matters in which there was no order from Allah. 25. ഇല്ലാത്ത വാര്ത്തകള്‍ കെട്ടിച്ചമക്കാന്‍, കള്ളം പറയാൻ അനുയായികള്‍ക്ക് അനുവാദം കൊടുത്തവനോ മാനവരിൽ മഹോന്നതൻ? തെളിവ്: ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586) വാര്ത്തകള്ക്ക്‌ രൂപവും ഭാവവും നല്‍കുക, എന്ന് വെച്ചാല്‍ ഇന്നത്തെ ചില മാധ്യമങ്ങള്‍ ചെയ്യുന്നത് പോലെ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുക. അതിനുള്ള അനുവാദം മുഹമ്മദ്‌ തന്‍റെ അനുയായികള്‍ക്ക് നല്‍കിയിട്ടുണ്ട്. തീര്‍ന്നിട്ടില്ല, ഇനിയും ഹദീസുണ്ട്: ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605) വല്ലതും മനസ്സിലായോ? മൂന്ന് കാര്യത്തില്‍ കളവ് പറയാം എന്നാണ് മുഹമ്മദ്‌ അനുയായികളെ പഠിപ്പിച്ചത്. 26. ഇസ്ലാമോഫോബിയയും മുഹമ്മദോഫോബിയയും പടർത്തിയ ക്രൂരനായ കൊള്ളക്കാരൻ ആണോ മാനവരിൽ മഹോന്നതൻ? അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ഉന്നതതത്വങ്ങഉളുള്‍ക്കൊള്ളുന്ന വാക്യങ്ങളോട് കൂടിയാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലീംകളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്ക് സഹായകമായിത്തീര്‍ന്നിട്ടുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്‍റെ കയ്യില്‍ തന്നു.” “തിരുമേനി പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍ നിന്ന് ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1241, പേജ് 630). 27.ലോകം കണ്ട ഏറ്റവും വലിയ വർഗ്ഗീയവാദിക്കോമരം ആണോ മാനവരിൽ മഹോന്നതൻ? ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767). അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167) 28. പത്തിലധികം ഭാര്യമാരെ(6 വയസ്സുമുതൽ വൃദ്ധമാർ വരെ) രാത്രിയോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളിൽ സന്ദർശിച്ചു സഹവസിക്കുവാൻ തക്കവിധത്തിൽ മുപ്പതു പുരുഷന്മാരുടെ ശക്തി ഉണ്ടായിരുന്ന, കൂടാതെ മറ്റു ലൈംഗീക അടിമകളെയും ഭോഗിച്ചിരുന്ന മ്ലേചനോ മാനവരിൽ മഹോന്നതൻ? https://wikiislam.net/…/List_of_Muhammads_Wives_and_Concubi… അനസ് (റ)വില്‍ നിന്നും നിവേദനം. തിരുമേനി പത്നിമാരേയെല്ലാവരെയും രാ ത്രി യോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദ൪ശിക്കാറുണ്ടായിരുന്നു .ആ പ ത്നി മാ൪ പതിനൊന്നു പേരുണ്ടായിരുന്നു.ഒരു റിപ്പോ൪ട്ടില്‍ ഒമ്പത് എന്നും പറ ഞ്ഞിട്ടുണ്ട്. അങ്ങിനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനി ക്കു കഴിയുമോ എന്ന് അനസിനോടു ചില൪ ചോദിച്ചു "മുപ്പതുപേരുടെ ശക്തിയാണ് തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു "വെ ന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത് (കിതാബ് അല്‍ഗുസ്ല്‍ .ബുഖാരി) 29. ആറാം നൂറ്റാണ്ടിലെ കാട്ടറബി അടിമ കച്ചവടക്കാരൻ ആയ മുഹമ്മദൊ മാനവരിൽ മഹോന്നതൻ? "ജാബിറ് പറയുന്നു: തന്‍റെ അടിമ തന്‍റെ കാലശേഷം സ്വതന്ത്രനാണെന്ന് ഒരാള്‍ പ്രഖ്യാപിച്ചു. പിന്നീട് അയാള്‍ക്കു പണത്തിനു തിടുക്കം വന്നു. അന്നേരം തിരുമേനി ആ അടിമയുടെ കൈ പിടിച്ചുകൊണ്ടിങ്ങനെ അരുളി: "എന്നില്‍ നിന്ന് ആരാണിവനെ വിലക്കു വാങ്ങുക?" അപ്പോള്‍ അബ്ദുല്ലയുടെ മകന്‍ നുഐം ഒരു നിശ്ചിത വിലയ്ക്ക് അവനെ വാങ്ങി. ഉടനെ ആ അടിമയെ തിരുമേനി അദ്ദേഹത്തിനേല്‍പ്പിച്ചു കൊടുത്തു." [Reference: Sahih al-Bukhari 2141; In-book reference: Book 34, Hadith 93; USC-MSA web (English) reference: Vol. 3, Book 34, Hadith 351] 30. മുഹമ്മദ്‌ എങ്ങിനെ ആയിരുന്നു കാണാൻ? മുഹമ്മദ്‌ കുള്ളനും തടിയനും ആയിരുന്നു: അബ്ദുസലാം ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബയദുല്ലഹ് ഇബ്ന്‍ സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട്‌ അറിയിച്ചു. ഉബയദുല്ലഹ് അദ്ധേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ”. ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല. [Reference: Sunan Abi Dawud 4749; In-book reference: Book 42, Hadith 154; English translation: Book 41, Hadith 4731] മുഖത്തെ മായാത്ത മരണകാരണമായ മുറിപ്പാടും, പല്ലുകള്‍ പോയ വിടവും: "സഹല്‍ നിവേദനം: ആയതിനാല്‍ ഉഹുദ് യുദ്ധ ദിവസത്തില്‍ ഉണ്ടായ പ്രവാചകന്‍റെ മുറിവിനെ പറ്റി ആരാഞ്ഞു. അയാള്‍ പറഞ്ഞു: “പ്രവാചകന്‍റെ മുഖത്തു മുറിവേല്പ്പിക്കപ്പെടുകയും അദ്ധേഹത്തിന്‍റെ പല്ലുകളില്‍ ഒന്ന് പൊട്ടിപ്പോകുകയും, തലയിലെ പടതൊപ്പി തകര്‍ക്കപ്പെടുകയും ചെയ്തു. രക്തമെല്ലാം ഫാത്തിമ കഴുകി കൊണ്ടിരിന്നു, അലി വെള്ളം പിടിച്ചു കൊടുത്തുകൊണ്ടിരുന്നു. രക്തസ്രാവം തുടര്‍ച്ചയായി കൂടിയപ്പോള്‍ അവള്‍ ഒരു പായ (പനയോല കൊണ്ട് ഉണ്ടാക്കിയത്) ചരമാകുന്ന വരെ കത്തിച്ചുകൊണ്ട്, ആ ചാരം മുറിവിനു മുകളില്‍ ഇടുകയും രക്തസ്രാവം നില്ക്കുകയും ചെയ്തു.”" [Reference: Sahih al-Bukhari 2911; In-book reference: Book 56, Hadith 124; USC-MSA web (English) reference: Vol. 4, Book 52, Hadith 159] കാര്യം പിടികിട്ടിയില്ലേ. ചുമ്മാതല്ല.. ഇവന്മാർ മുഹമ്മദിന്റെ ചിത്രം വരയ്ക്കുന്നവരെ ഒക്കെ കൊല്ലാൻ നടക്കുന്നതും, അരിശം തീർക്കാൻ ഇതര മതസ്ഥരുടെ ആരാധനാ മൂർത്തികളെ വരച്ച് അപമാനിക്കുന്നതും! ഇത് വായിച്ചു ഹാലിളകുന്ന മാപ്പിളമാർ ഒന്നോർക്കുക. ഇവിടെ ഞാൻ സ്വന്തമായി ഒന്നും എഴുതി ചേർത്തിട്ടില്ല. എല്ലാം നിങ്ങളുടെ തന്നെ ഹദീസിൽ നിന്നും ഖുറാനിൽ നിന്നും ഉള്ളതാണ്. അപ്പോൾ കോപം സഹിക്ക വയ്യെങ്കിൽ അതെല്ലാം എടുത്തു കത്തിച്ചു കളയുകയോ മറ്റോ ചെയ്യുക മുകളിൽ പറഞ്ഞതു കൂടാതെ അനേകം മാത്രുകാപരമായ പ്രവർത്തികൾ മുഹമ്മദിന്റെ ജീവിതത്തിന്റെ ഭാഗമായുണ്ട്.ഇത്തരത്തിലുള്ള ജീവിതം ആരാണ് മാത്രുകയാക്കേണ്ടത്??? സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവർക്ക് മാത്രുകയാക്കാൻ കഴിയുന്നതാണോ മുഹമ്മദിന്റെ ഈ വ്യക്തിത്വം???? എന്തിനാണ് ഈ സത്യങ്ങൾ ഒളിച്ചു വച്ചുകൊണ്ട് മുഹമ്മദിനെ മഹത്വവൽകരിക്കുന്നത്??? എത്രയോ മഹാന്മാർ സ്വന്തം ജീവിതം കൊണ്ട് നമുക്കു മാത്രുക കാണിച്ചു തന്നിരിക്കുന്നു.എന്നിട്ടും ഒരു കൂട്ടം ആളുകൾ വീണ്ടും വീണ്ടും ആവർത്തിച്ചു വിളിച്ചു പറയുന്നത് മുഹമ്മദ് മനുഷ്യ കുലത്തിനു മാത്രുകയാണെന്നാണ്.കള്ളം എത്ര ആവർത്തിച്ചു പറഞ്ഞാലും സത്യമാകുമോ?? പക്ഷേ മുഹമ്മദിനെ മാത്രുകയാക്കിയവർ ഇന്ന് ഈ ലോകത്തിൽ ഇല്ലേ???? ഉണ്ട്. തീർച്ചയായും ഉണ്ട്... നിരപരാധികളായ മനുഷ്യരെ മനസാക്ഷിയില്ലാതെ കഴുത്തറുത്ത് കൊല്ലുന്ന ഐ എസ്, ബോക്കോ ഹറാം,അൽ ഖ്വയിദ, താലിബാൻ തുടങ്ങി ലോകത്ത് അക്രമവും അശാന്തിയും വളർത്തുന്ന തീവ്ര വാദികൾ മുഹമ്മദിനെ ,മുഹമ്മദിനെ മാത്രം മാത്രുകയാക്കിയവരാണെന്ന് നിസ്സംശയം പറയാൻ കഴിയും.

Monday, July 27, 2015

വ്യഭിചാരം (അനില്‍ കുമാരിന്റെ പോസ്റ്റ്)

ഇസ്ലാമില്‍ വിഗ്രഹാരാധനയില്ലെന്ന് പറയുകയും എന്നാല്‍ പച്ചയായ വിഗ്രഹാരാധന മുസ്ലീങ്ങള്‍ നടത്തുകയും ചെയ്യുന്നതുപോലെയാണ് ഇസ്ലാമില്‍ വ്യഭിചാരത്തിന്‍റെ കാര്യവും. വ്യഭിചാരം ഇസ്ലാമില്‍ ഹറാം ആണെന്നും വ്യഭിചാരികളെ കൊന്നുകളയണം എന്നാണ് ഇസ്ലാമിലെ നിയമം എന്നുമൊക്കെ മുസ്ലീങ്ങള്‍ പറയുകയും എന്നാല്‍ അപ്പോള്‍ത്തന്നെ നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെ അവര്‍ വ്യഭിചാരം ചെയ്യുകയും ചെയ്യും. ഇതിന് ഇസ്ലാമില്‍ വ്യഭിചാരമെന്നല്ല പേര്, വേറെ പേരുകള്‍ ആണ്. പക്ഷെ സംഭവം വ്യഭിചാരം തന്നെ. അവരുടെ പ്രവാചകനായ മുഹമ്മദ്‌ തന്നെയാണ് അവരെ ഇത് പഠിപ്പിച്ചത്. ഞാന്‍ ഹദീസുകളില്‍ നിന്ന് തെളിവ് തരാം: ഇസ്ലാമിലെ നിയമവിധേയമായ വ്യഭിചാരത്തിനുള്ള ഒരു പേര് താല്‍കാലിക വിവാഹം എന്നാണ്: ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892) ഒരു മുസല്‍മാന്‍ സ്വന്തം വീടും കുടുംബവും വിട്ടു ദൂരെ ആയിരിക്കുമ്പോള്‍ അവന് അവിടെ ഇഷ്ടമുള്ള സ്ത്രീയെ താല്‍ക്കാലിക വിവാഹം കഴിച്ച് സ്വന്തം ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാം. അവിടെ നിന്ന് വിട്ടു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു മുസല്‍മാന്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി മുംബൈ വരെ പോകുന്നു, അവിടെ രണ്ട് ദിവസം താമസിക്കേണ്ടതുണ്ട്. ഈ രണ്ട് ദിവസവും തന്‍റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ഒരുത്തിയെ മഹ്ര്‍ കൊടുത്ത് നിക്കാഹ് കഴിക്കാം. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വേണ്ടി ഞാന്‍ രണ്ട് ദിവസം എന്ന് പറഞ്ഞെന്നേയുള്ളൂ, അത് ഒരു ദിവസം ആകാം, അര ദിവസം ആകാം, വേണമെങ്കില്‍ ഒരു മണിക്കൂറും ആകാം. അതൊക്കെ കൊടുക്കുന്ന മഹറിന്‍റെ കനം ആശ്രയിച്ചിരിക്കും. ഞാന്‍ ചില ഹദീസുകള്‍ കൂടി നല്‍കാം: റബീഅ് ഇബ്നു സബ്റത്ത് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ഞങ്ങള്‍ക്ക്‌ താല്‍കാലിക വിവാഹത്തിനു അനുവാദം നല്‍കി. അങ്ങനെ ഞാനും മറ്റൊരാളും കൂടി ബനൂ ആമീര്‍ ഗോത്രത്തിലെ ഒരു സ്ത്രീയുടെ അടുത്തേക്ക്‌ പോയി. അവള്‍ കഴുത്തു നീണ്ട ഒരു യുവതിയെപ്പോലെ ഉണ്ടായിരുന്നു. ഞങ്ങളെ അവള്‍ക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ അവള്‍ ചോദിച്ചു: ‘താങ്കള്‍ എന്ത് (മഹ്റായി) നല്‍കും?’. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം നല്‍കാം’. എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം (ഞാനും) തരാം’. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രം എന്‍റെതിനേക്കാള്‍ നല്ലതായിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ യുവാവായിരുന്നു. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രത്തിലേക്ക് നോക്കുമ്പോള്‍ അത് (അതിന്‍റെ ഭംഗി) അവളെ ആശ്ചര്യപ്പെടുത്തി. എന്നെ നോക്കിയപ്പോള്‍ ഞാന്‍ (എന്‍റെ സൌന്ദര്യവും) അവളെ ആശ്ച്ചര്യപ്പെടുത്തുന്നു. പിന്നെ അവള്‍ (എന്നോട് പറഞ്ഞു: ‘താങ്കളും (മഹ്റായി) താങ്കളുടെ മേല്‍വസ്ത്രവും എനിക്ക് മതി’. അങ്ങനെ ഞാന്‍ അവളുടെ കൂടെ മൂന്നു ദിവസം താമസിച്ചു. പിന്നീട് റസൂല്‍ പറഞ്ഞു: ‘വല്ലവന്‍റെയും പക്കല്‍ താല്‍കാലിക വിവാഹം കഴിച്ച സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവളെ ഒഴിവാക്കണം. (താല്‍കാലിക വിവാഹം നിരോധിച്ചിരിക്കുന്നു)’. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 19 (1406) റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20) താല്‍ക്കാലിക വിവാഹം മുഹമ്മദ്‌ നിരോധിച്ചെന്ന് പറയുന്ന ഹദീസുകള്‍ ഇവയാണ്: നബി പറഞ്ഞു; ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്ത്രീകളെ താല്‍കാലിക വിവാഹം കഴിക്കുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ (ഇന്നുമുതല്‍) അന്ത്യനാള്‍ വരേയ്ക്കും അള്ളാഹു അത് നിരോധിച്ചിരിക്കുന്നു. അങ്ങനെയുള്ള സ്ത്രീകള്‍ ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവന്‍ ഒഴിവാക്കിക്കൊള്ളട്ടെ. അവര്‍ക്ക്‌ നല്കിയതില്‍നിന്നു ഒന്നും തന്നെ നിങ്ങള്‍ തിരിച്ചെടുക്കരുത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 21) അബ്ദുല്‍ മാലിക്‌ നിവേദനം: ‘മക്കാവിജയ ദിവസം ഞങ്ങള്‍ മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ താല്‍കാലിക വിവാഹത്തിനു നബി ഞങ്ങളോട് കല്പിച്ചു. പിന്നീട് ഞങ്ങള്‍ മക്ക വിട്ടു വരുമ്പോഴേക്കും ഞങ്ങളോട് നിരോധിക്കുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 22) മുഹമ്മദ്‌ നിരോധിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നെ ആ നിരോധനം പിന്‍വലിച്ചതായി നമുക്ക്‌ കാണാം. ഞാന്‍ വേറൊരു ഹദീസ്‌ തരാം: ഇയാസ്‌ ഇബ്നു സലമ തന്‍റെ പിതാവില്‍നിന്നും നിവേദനം: ‘റസൂല്‍ ഔത്വാസ് വര്‍ഷത്തില്‍ (മക്കാ വിജയ ദിവസം) താല്‍കാലിക വിവാഹത്തിനു മൂന്നു പ്രാവശ്യം അനുവദിച്ചു. പിന്നീടത് അവിടുന്ന് നിരോധിച്ചു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 18) മൂന്നു പ്രാവശ്യം അനുവദിക്കണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും നിരോധിക്കണം. ഓരോ പ്രാവശ്യവും മുഹമ്മദ്‌ നിരോധനം നീക്കുകയും അനുവാദം കൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് മൂന്ന് പ്രാവശ്യം അനുവദിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. എന്ന് മാത്രമല്ല, മുഹമ്മദിന് ശേഷമുള്ള ഖലീഫമാരുടെ കാലത്തും മുസ്ലീങ്ങള്‍ ഈ താല്‍ക്കാലിക വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ ഹദീസ്‌ തരാം: അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15) അബു സുബൈര്‍ നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല പറയുന്നതായി ഞാന്‍ കേട്ടു: ‘നബിയുടെ കാലത്ത് ഏതാനും ദിവസത്തേക്ക് ഒരു പിടി കാരക്കക്കും, ഒരു പിടി ഗോതമ്പ് പൊടിക്കും ഞങ്ങള്‍ താല്‍കാലിക വിവാഹം നടത്തിയിരുന്നു. അബൂബക്കറിന്‍റെ (ഭരണ)കാലത്തും ചെയ്തിരുന്നു. അങ്ങനെ അത് അംറു ബ്നു ഹുറൈസിന്‍റെ കാര്യത്തില്‍ ഉമര്‍ നിരോധിക്കുന്നത് വരെയും (അപ്രകാരം ചെയ്തിരുന്നു).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 16) അബു നള്റത്ത് നിവേദനം: ഞാന്‍ ജാബിര്‍ ബ്നു അബ്ദുല്ലയുടെ അടുത്തായിരുന്നപ്പോള്‍ അദേഹത്തിന്‍റെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: ‘ഇബ്നു അബ്ബാസും ഇബ്നു സുബൈറും രണ്ടു താല്‍കാലിക വിവാഹത്തില്‍ അഭിപ്രയ വ്യത്യാസത്തിലാണ്. അപ്പോള്‍ ജാബിര്‍ പറഞ്ഞു: ‘അത് രണ്ടും ഞങ്ങള്‍ റസൂല്‍ ഉള്ളപ്പോള്‍ ചെയ്തിരുന്നു. പിന്നീട് ഞങ്ങളെ ഉമര്‍ നിരോധിച്ചു. പിന്നീട് അത് ഞങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 17) ഇസ്ലാമില്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതിനെ നിരോധിക്കാന്‍ ഉമര്‍ ആരാണ് എന്ന ചിന്ത ഉള്ളതു കൊണ്ടായിരിക്കും, പല ഇസ്ലാമിക രാജ്യങ്ങളിലും ഇപ്പോഴും ഈ താല്‍ക്കാലിക വിവാഹം നടക്കുന്നുണ്ട്. അറബികള്‍ കോഴിക്കോടും ഹൈദരാബാദിലും ഒക്കെ വന്നു നടത്തിപ്പോകുന്ന താല്‍ക്കാലിക വിവാഹങ്ങള്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്. ഏതായാലും ഈ താല്‍കാലിക വിവാഹത്തെയാണ് സാധാരണക്കാര്‍ നാടന്‍ ഭാഷയില്‍ വ്യഭിചാരം എന്ന് പറയുന്നത്!! ഇസ്ലാമിലെ നിയമവിധേയമായ വ്യഭിചാരത്തിനുള്ള മറ്റൊരു വഴി യുദ്ധത്തില്‍ പങ്കെടുത്തു സ്ത്രീകളെ അടിമകളായി പിടിച്ചെടുക്കുന്നതാണ്. പിടിച്ചെടുത്ത് അടിമകളാക്കിയ സ്ത്രീകളുമായി വിവാഹം കഴിക്കാതെ തന്നെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ട് (സൂറാ.4:24). ഇത് ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഐ.എസ്. ആങ്ങളമാരാണ്. യാസീദി-ക്രിസ്ത്യന്‍ സ്ത്രീകളേയും ബാലികമാരെയും അവര്‍ അടിമകളായി പിടിച്ചെടുത്തു ലൈംഗിക ശമനത്തിന് ഉപയോഗിച്ചതായി പത്രങ്ങളില്‍ നാം വായിച്ചറിഞ്ഞതാണല്ലോ. അവര്‍ക്ക്‌ ഇത് ചെയ്യാനുള്ള പ്രേരണ കിട്ടിയ ഹദീസ്‌ ഞാന്‍ താഴെ ഇടാം: Narrated Abu Said Al-Khudri that while he was sitting with Allah's messenger we said, "Oh Allah's messenger, we got female captives as our booty, and we are interested in their prices, what is your opinion about coitus interruptus?" The prophet said, "Do you really do that? It is better for you not to do it. No soul that which Allah has destined to exist, but will surely come into existence." (SAHIH BUKHARI - VOLUME 3, HADITH NO: 432) അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776) ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ഇടക്ക് വെച്ച് ലിംഗം പുറത്തെടുത്ത്‌ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. . ഗര്‍ഭിണികളായ അടിമസ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ ഡിമാന്‍ഡ് കുറവാണ് എന്നുള്ളത് കൊണ്ടാണ് അസ്ല്‍ ചെയ്യുന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചത്. എന്നാല്‍ മുഹമ്മദ്‌ അസ്ല്‍ ചെയ്യാന്‍ അനുവാദം കൊടുത്തതുമില്ല. ഇത്തരം കാര്യങ്ങളൊക്കെ ഇസ്ലാമില്‍ അനുവദനീയമാണെങ്കിലും എല്ലാ മുസ്ലീങ്ങളും നമ്മളോട് പറയുക, ഇസ്ലാം വ്യഭിചാരത്തെ ഒട്ടും അനുവദിക്കുന്നില്ലെന്നും വ്യഭിചാരികള്‍ക്ക് മരണശിക്ഷ തന്നെ കൊടുക്കുന്ന മതമാണ്‌ ഞങ്ങളുടേത് എന്നുമായിരിക്കും. നല്ല തമാശ തന്നെ!!!

Sunday, July 26, 2015

നിന്നു കുടിക്കാമോ?

മുഹമ്മദിന്‍റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉതകുന്ന ചില ഹദീസുകളാണ് താഴെ കൊടുക്കുന്നത്: അനസ്‌ നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട്.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 112 (2024) അനസ്‌ നബിയില്‍ നിന്നും നിവേദനം: അവിടുന്ന് മനുഷ്യന്‍ നിന്നു കുടിക്കുന്നത് നിരോധിച്ചു. ഖത്താദ: പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ‘ഭക്ഷണം കഴിക്കലോ?’ നബി പറഞ്ഞു: ‘അത് ഏറ്റവും ചീത്തയും മോശവും ആകുന്നു.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 113) അബുഗത്ഫാനുല്‍ മുരിയ്യ്‌ നിവേദനം: അബു ഹുറയ്റ പറയുന്നതായി അദ്ദേഹം കേട്ടു: റസൂല്‍ പറഞ്ഞു: വല്ലവനും മറന്ന് (അങ്ങനെ കുടിച്ചാല്‍ ) അവന്‍ ഛര്‍ദ്ദിപ്പിക്കട്ടെ.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 116 (2026) ഇതിനും പ്രത്യേക വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ല. ഒരുത്തന്‍ അബദ്ധവശാല്‍ നിന്നുകൊണ്ട് വെള്ളം കുടിച്ചു പോയാല്‍ അവനതു ഛര്‍ദ്ദിപ്പിപ്പിച്ചു കളയാന്‍ ബാധ്യസ്ഥനാണ് എന്നാണ് മുഹമ്മദ്‌ പറഞ്ഞത്. എന്നാല്‍ മുഹമ്മദ്‌ പ്രവൃത്തിയിലൂടെ കാണിച്ചു കൊടുത്തത് എന്താണെന്ന് താഴെ കൊടുക്കുന്നു: ഇബ്നു അബ്ബാസ്‌ നിവേദനം: ഞാന്‍ റസൂല്‍ തിരുമേനിക്ക്‌ അല്പം സംസം വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ അത് നബി നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 117 (2027) ഇബ്നു അബ്ബാസ്‌ നിവേദനം: നബി അവിടെയുള്ള ഒരു ബക്കറ്റില്‍ നിന്നു സംസം വെള്ളം എടുത്തു നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 118) ഇബ്നു അബ്ബാസ്‌ നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 120) മുഹമ്മദിന് ദാഹം വന്നപ്പോ മുഹമ്മദ്‌ പണ്ട് താന്‍ പറഞ്ഞ സകല കാര്യങ്ങളും മറന്നു പോയി, നിന്ന നില്‍പ്പില്‍ത്തന്നെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തതിനു ശേഷമാണു മുഹമ്മദ്‌ പാത്രം താഴെ വെച്ചത്!! ഇരട്ടത്താപ്പ്‌ കൈമുതലായുള്ള, ഓന്തിനെപ്പോലെ തരാതരം പോലെ നിറം മാറുന്ന മനുഷ്യനാണ് മുഹമ്മദ്‌ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനൊക്കുമോ?

വിഗ്രഹാരാധന

ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും ഏറ്റവും അഭിമാനത്തോടെ പറയുന്ന രണ്ട് കാര്യങ്ങളാണ്, തങ്ങള്‍ വിഗ്രഹാരാധികള്‍ അല്ല എന്നതും ഇസ്ലാം വിഗ്രഹാരാധനയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും. ഒറ്റ നോട്ടത്തില്‍ ഇവര്‍ പറയുന്നത് ശരിയാണെന്ന് നമുക്ക്‌ തോന്നിപ്പോകാം. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി നാം പഠിക്കുകയാണെങ്കില്‍, ലോകത്ത് ഇസ്ലാം എന്ന ഒരേയൊരു മതം മാത്രമേ അതിന്‍റെ അനുയായികളെ വിഗ്രഹാരാധന ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നുള്ളൂ എന്ന് കാണാം. മക്കയിലെ കഅബയിലെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജ്റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിനെക്കുറിച്ച് സാധാരണ മുസ്ലീങ്ങള്‍ പറയാറുള്ളത്, ‘അത് വെറും കല്ല്‌ മാത്രമാണ്, അതിന് യാതൊരു പ്രാധാന്യവും പ്രത്യേകതയും ഇസ്ലാമില്‍ ഇല്ല’ എന്നാണ്. എന്നാലത് വെറും കല്ലുവെച്ച നുണ മാത്രമാണ്. ഈ കല്ലിന്‍റെ പ്രാധാന്യവും പ്രത്യേകതയും നമ്മളോട് പറഞ്ഞാല്‍ നാം അവരെ വിഗ്രഹാരാധികള്‍ എന്ന് വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇവരീ കല്ലുവെച്ച നുണ നമ്മളോട് തട്ടിവിടുന്നത്. ഈ കല്ലിന്‍റെ പ്രത്യേകതകള്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് നമുക്കൊന്ന് പരിശോധിച്ച് നോക്കാം: 1). ‘ഹജ്റുല്‍ അസ്വ്വദ്’ പറുദീസയില്‍ നിന്നും ഭൂമിയില്‍ വീണ കല്ല്‌ ആണ്. Ibn Abbas narrated that: The Messenger of Allah said: "The Black Stone descended from the Paradise, and it was more white than milk, then it was blacked by the sins of the children of Adam." (Jami` at-Tirmidhi, Vol. 2, Book 4, Hadith 877 and classified as authentic hadith by Sheikh Al-Albaani in his book Sahih At-Tirmidthi, hadith no. 695 ) 2). ഈ കല്ല്‌ പാലിനേക്കാള്‍ വെളുത്തതായിരുന്നെങ്കിലും മനുഷ്യരുടെ പാപങ്ങള്‍ ആഗിരണം ചെയ്തതുകൊണ്ട് ഇന്ന് കാണുന്ന വിധം കറുത്ത് പോയതാണ്. (Jami` at-Tirmidhi, Vol. 2, Book 4, Hadith 877) 3). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ കാണുവാന്‍ രണ്ടു കണ്ണുകളുണ്ടായിരിക്കും.( Ibn Abbas narrated that: The Messenger of Allah said about the (Black) Stone: "By Allah! Allah will raise it on the Day of Resurrection with two eyes by which it sees and a tongue that it speaks with, testifying to whoever touched it in truth." al-Tirmidhi, Vol. 2, Book 4, Hadith 961; It was narrated that Sa’eed bin Jubair said: I heard Ibn ‘Abbas say: The Messenger of Allah (ﷺ) said: “This Stone will be brought on the Day of Resurrection, and it will be given two eyes with which to see, and a tongue with which to speak, and it will bear witness for those who touched it in sincerity.” Ibn Maajah, Vol. 4, Book 25, Hadith 2944). 4). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ സംസാരിക്കുവാന്‍ നാവ്‌ ഉണ്ടായിരിക്കും.(Narrated by al-Tirmidhi, 961; Ibn Maajah, 2944). 5). ഈ കല്ലിനു മനുഷ്യന്‍റെ മനസിനെയും ആത്മാവിനെയും വിവേചിച്ചു മനസിലാക്കുവാനും, ഹൃദയ ശുദ്ധിയോടെ ആണോ മുസ്ലിങ്ങള്‍ ഈ കല്ലിനെ തൊട്ടതു എന്ന് മനസിലാക്കുവാനും അത് പ്രസ്താവിക്കുവാനും ഉള്ള ദൈവിക ശക്തി ഉണ്ട്. (Narrated by al-Tirmidhi, 961; Ibn Maajah, 2944 6). ഈ കല്ലിനു അതിനെ തൊടുന്നവരുടെ പാപങ്ങളെ തന്നിലേക്ക് ആഗിരണം ചെയ്ത് പാപങ്ങളെ പരിഹരിക്കുവാനുള്ള ശക്തി സ്വയമേ ഉണ്ട്. Ibn `Abbas (may Allah be pleased with him) also narrated that the Prophet (peace and blessings be upon him) said: “When the Black Stone came down from Paradise, it was whiter than milk, but the sins of the sons of Adam made it black.” (At-Tirmidhi, Sunan). Ibn `Umar (may Allah be pleased with him) quoted the Prophet (peace and blessings be upon him) as saying: “Touching them both (the Black Stone and Ar-Rukn Al-Yamani) is an expiation for one’s sins.” (At-Tirmidhi, Sunan, hadith no. 959. This hadith is classified as hasan by At-Tirmidhi and as Sahih by Al-Hakim (1/664), and Adh-Dhahabi agreed with him.). 7). ഈ കല്ല്‌ അല്ലാഹുവിന്‍റെ വലതു കരം ആണ്. "The Black Stone is the right hand of Allah Most High." Ibn Qutayba in Ta' wil Mukhtalif al-Hadith (1972 ed. p. 215=1995 ed. p. 198, 262) said that it was a saying of Ibn 'Abbas and relates a saying of 'A'isha that the Black Stone is the depository of the covenant of human souls with Allah on the Day of Promise (alastu bi rabbikum). He interprets the Black Stone as representing the place where one declares one's pledge of fidelity to the Sovereign. Ibn Hajar in Fath al-Bari (1959 ed. 3:463 #1520) cites al-Khattabi's and al-Muhibb al-Tabari's similar interpretations. Al-Qurtubi said in al-Asna fi Sharh Asma' Allah al-Husna (2:90-91): "It means that the Black Stone has the standing (manzila) of the Right Hand of Allah. metaphorically speaking." ഈ കല്ലിനെ മുഹമ്മദ്‌ ചുംബിച്ചിട്ടുണ്ട്: 1) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: 'ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: 'ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.' 2) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: 'അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.' 3) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. 4) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: 'അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.' 5) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. 'അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്' എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ട്. മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് 'സീറാ റസൂല്‍ അള്ളാ'യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ലോകത്ത്‌ ഏറെ ആദരിക്കപ്പെടുന്ന ഇമാം ഗസ്സാലിയുടെ ഇഹ്യ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഈ കല്ലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കാം: പരിശുദ്ധ കഅബ:യുടെയും മക്കയുടെയും ശ്രേഷ്ടത: “തീര്‍ച്ചയായും വര്‍ഷം തോറും ആറു ലക്ഷം ആളുകള്‍ വീതം പരിശുദ്ധ കഅ്ബയെ ഹജ്ജ്‌ ചെയ്യുമെന്നും, ആളുകളുടെ എണ്ണം കുറവായാല്‍ അല്ലാഹു മലക്കുകളെ അയച്ചുകൊണ്ട് ആ എണ്ണം പൂര്‍ത്തിയാക്കുമെന്നും അവന്‍ വാഗ്ദത്തം ചെയ്തിട്ടുണ്ട്. അന്ത്യനാളില്‍ കഅ്ബത്തെ വരന്‍റെ അടുത്തേക്ക്‌ നയിക്കപ്പെടുന്ന വധുവിനെപ്പോലെ (പുതുപ്പെണ്ണ്‍) കൊണ്ടുവരും. അതിനെ ഹജ്ജ്‌ ചെയ്തിട്ടുള്ള സര്‍വ്വ ജനങ്ങളും അതിന്‍റെ ചുറ്റുപാടുമുള്ള അതിന്‍റെ വരികളില്‍ പിടിച്ചു നില്‍ക്കും. പിന്നീട് ആ ജനങ്ങളോട് കൂടി അതിനെ സ്വര്‍ഗ്ഗത്തിലേക്ക്‌ അയക്കപ്പെടും എന്ന് നബി (സ) പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ‘ഹജറുല്‍ അസ്വ്വദ്‌’ സ്വര്‍ഗ്ഗത്തിലെ മാണിക്യങ്ങളില്‍ നിന്നുള്ള മാണിക്യമാണ്. അന്ത്യനാളില്‍ അതിനെ കൊണ്ടുവരും. അപ്പോള്‍ അതിനു രണ്ടു കണ്ണും സംസാരിക്കുന്ന നിലയിലുള്ള നാവും ഉണ്ടായിരിക്കും. യഥാര്‍ത്ഥമായ വിശ്വാസത്തില്‍ അതിനെ തൊട്ടു ചുംബിച്ചവര്‍ക്കെല്ലാം അത് സാക്ഷി നില്‍ക്കുമെന്ന് ഒരു ഹദീസില്‍ വന്നിട്ടുണ്ട്. നബി (സ) അധികപ്രാവശ്യവും അതിനെ ചുംബിക്കാറുണ്ടായിരുന്നു. നബി (സ) അതിന്മേല്‍ സുജൂദ്‌ ചെയ്തിട്ടുണ്ടെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി (സ) ഒട്ടകപ്പുറത്തിരുന്നു ത്വവാഫ്‌ ചെയ്യുമ്പോള്‍ വിഹ്ജന് (തല വളഞ്ഞ വടി) അതിന്മേല്‍ വെച്ചെടുത്ത് ആ വടിയുടെ തല ചുംബിക്കാറുണ്ടായിരുന്നു. ഉമര്‍ (റ) അതിനെ ചുംബിച്ച ശേഷം പറയുകയുണ്ടായി. തീര്‍ച്ചയായും നീ ഉപകാരം ചെയ്യാനോ ഉപദ്രവിക്കുവാനോ കഴിവില്ലാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ ചുംബിക്കുന്നതായി ഞാന്‍ കണ്ടിരുന്നില്ലായെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല. എന്നിട്ട് ഉമര്‍ (റ) തന്‍റെ ശബ്ദം ഉയരുന്നത് വരെ തേങ്ങിക്കരഞ്ഞ് തന്‍റെ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ അലിയ്യ് (റ) നെ കണ്ടു. അപ്പോള്‍ ഉമര്‍ (റ) അലിയ്യ് (റ) നെ വിളിച്ചുകൊണ്ട് അബുല്‍ഹസനേ! ഇത് കണ്ണീര്‍ ചൊരിക്കേണ്ടതും ദുആക്ക് ഉത്തരം ലഭിക്കേണ്ടതുമായ സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള്‍ അലിയ്യ് (റ) ഇപ്രകാരം പറഞ്ഞു: ‘അമിറുല്‍ മുഅ്മിനീനേ! ഇത് ഉപകാരം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ്.’ ഉമര്‍ (റ) അതെങ്ങനെയാണെന്ന് ചോദിച്ചു. അലിയ്യ് (റ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു മനുഷ്യ സന്താനങ്ങളില്‍ നിന്ന് കരാര്‍ വാങ്ങിയപ്പോള്‍ അത് എഴുതി വെക്കുകയുണ്ടായി. എന്നിട്ട് ഈ കല്ലിനെക്കൊണ്ട് അതിനെ വിഴുങ്ങിച്ചു. അതിനാല്‍ ഈ കല്ല്‌ സത്യവിശ്വാസികള്‍ക്ക്‌ അവര്‍ അവരുടെ കരാര്‍ പൂര്‍ത്തിയാക്കിയതായും സത്യനിഷേധികള്‍ക്ക്‌ അവര്‍ കരാര്‍ ലംഘിച്ചതായും സാക്ഷി നില്‍ക്കും.’ ‘ഹജറുല്‍ അസ്വ്വദി’നെ തൊട്ടുമുത്തുമ്പോള്‍ ‘അല്ലാഹുവേ! നിന്നെ വിശ്വസിച്ചു കൊണ്ടും നിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിച്ചു കൊണ്ടും, നിന്നോടുള്ള കരാര്‍ നിറവേറ്റിക്കൊണ്ടുമാണ് ഞാന്‍ ഇതിനെ ചുംബിക്കുന്നതെ’ന്ന് ജനങ്ങള്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം ഇതാണെന്ന് പറയപ്പെട്ടിരിക്കുന്നു.” ഹജറുല്‍ അസ്വ്വദിനെ തൊട്ടു മുത്തുമ്പോള്‍: അത് അല്ലാഹുവിനോടുള്ള അനുസരണക്ക് അവനോട് ഉടമ്പടി ചെയ്യലാണെന്നു കരുതണം. നിന്‍റെ ആ ഉടമ്പടി തികച്ചും പാലിക്കണമെന്നും മനസ്സില്‍ ഉറപ്പിക്കുകയും വേണം. ആരെങ്കിലും അല്ലാഹുവിനോടുള്ള കരാര്‍ ലംഘിച്ചാല്‍ അവന്‍ അല്ലാഹുവിന്‍റെ കോപത്തിന് അര്‍ഹനായിത്തീരും. ഹജറുല്‍ അസ്വ്വദ് അല്ലാഹുവിന്‍റെ ഭൂമിയിലുള്ള വലതുകൈ ആണെന്നും മനുഷ്യന്‍ തന്‍റെ സഹോദരനുമായി ഹസ്തദാനം ചെയ്യുന്നത് പോലെ അല്ലാഹുവിന്‍റെ സൃഷ്ടികള്‍ അതില്‍ തൊട്ടുകൊണ്ട് അല്ലാഹുവിനോട് ഹസ്തദാനം ചെയ്യുന്നു എന്നും നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌ (റ) നിവേദനം ചെയ്തിട്ടുണ്ട്. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 6, പുറം 63, 64) ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന്‍ പോലും താന്‍ ആരാധിക്കുന്ന വിഗ്രഹത്തിനു ഇത്രയധികം ശക്തികളും കഴിവുകളും ഉണ്ടെന്നു പറയുകയില്ല. അവന്‍ പോലും പറയാന്‍ മടിക്കുന്ന അവകാശവാദങ്ങളാണ് ഈ കല്ലിനെക്കുറിച്ച് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നത്. ഈ കല്ലിരിക്കുന്ന കഅബയുടെ നേരെ തിരിഞ്ഞാണ് ദിവസവും അഞ്ച് നേരം മുസ്ലീങ്ങള്‍ നിസ്കരിക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഒരു വ്യത്യാസവുമില്ലാതെ ലോക മുസ്ലീങ്ങളെല്ലാം ഈ കല്ലിനെ ലക്ഷ്യം വെച്ച് നമസ്കരിക്കുന്നവരാണ് എന്ന സത്യം മനസിലാകുകയുള്ളൂ. മാത്രമല്ല, ഇസ്ലാമില്‍ നിസ്കാരം നിര്‍ബന്ധമായതിനാല്‍, ലോകത്ത് ഇസ്ലാം ഒഴികെ വേറെ ഒരു മതത്തിലും നിര്‍ബന്ധപൂര്‍വ്വമായ വിഗ്രഹാരാധനയില്ല എന്ന് കൂടി നമുക്ക്‌ മനസ്സിലാകും. ഇങ്ങനെയുള്ള മുസ്ലീങ്ങളാണ് നമ്മളോട് പറയുന്നത്, അവര്‍ വിഗ്രഹാരാധികള്‍ അല്ലെന്ന്!! ഇവര്‍ വിചാരിച്ചത് ഇവരുടെ പ്രാമാണ ഗ്രന്ഥങ്ങള്‍ ഒന്നും നമ്മള്‍ വായിച്ചു നോക്കുകയില്ല എന്നായിരിക്കും!!

മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി

മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി എങ്ങനെയാണെന്ന് നോക്കാം: “ആയിശ നിവേദനം: ഹിറാ ഗുഹയില്‍ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത് ദിവ്യസന്ദേശവാഹകനായ മലക്ക്‌ നബിയുടെ അടുക്കല്‍ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു. അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്ക് അറിയില്ല’. അവിടുന്ന് പറയുന്നു: ‘അപ്പോള്‍ ആ മലക്ക്‌ എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. പിന്നെയും ആ മലക്ക്‌ വായിക്കുക എന്ന് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’ അപ്പോള്‍ രണ്ടാം പ്രാവശ്യവും ആ മലക്ക്‌ എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി. വീണ്ടും ആ മലക്ക്‌ എന്നോട് വായിക്കുക എന്ന് കല്പിച്ചു. ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്കറിയുകയില്ല’ (അഥവാ ‘ഞാന്‍ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം: ‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക; മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.’ ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക്‌ പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു. ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികള്‍ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’ ശേഷം ഖദീജ തന്‍റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൌഫല്‍ ബ്നു അസദ് ബ്നു അബ്ദുല്‍ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്‍റെ ആഗ്രഹം പോലെ ഇന്‍ജീല്‍ അറബി ഭാഷയില്‍ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. അപ്പോള്‍ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്നു രഹസ്യ സന്ദേശവാഹകനാണ്. നിന്‍റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തില്‍ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍! നബി ചോദിച്ചു: ‘അവര്‍ എന്നെ ബഹിഷ്കരിക്കുമോ?’ വറഖ പറഞ്ഞു: ‘അതെ, നീ കൊണ്ടുവന്നിട്ടുള്ള സന്ദേശവുമായി വന്നിട്ടുള്ള ആരും തന്നെ മര്‍ദ്ദനത്തിനു വിധേയരാകാതിരുന്നിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിനക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി നിന്നെ ഞാന്‍ സഹായിക്കുന്നതായിരിക്കും.’ എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക്‌ ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്‌, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ്‌ ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ്‌ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111) മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം: “അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6) “അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3) ആത്മഹത്യാ പ്രവണത മുഹമ്മദ്‌ കാണിക്കാന്‍ തുടങ്ങിയ സമയത്ത് തന്‍റെ ഭാര്യയോട് മുഹമ്മദ്‌ പറഞ്ഞതായി പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഇബ്ന്‍ സആദിന്‍റെ പുസ്തകത്തില്‍ പറയുന്നത് നോക്കുക: "ഓ ഖദീജാ, ഞാന്‍ പ്രകാശം കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു, എനിക്ക് ഭ്രാന്ത് പിടിച്ചോ എന്ന് ഞാന്‍ ഭയപ്പെടുന്നു". (ഇബ്ന്‍ സാദിന്‍റെ 'കിത്താബ് അല്‍ - തബാഖത്ത് അല്‍ കബീര്‍ , S. മൊയ്‌നുള്‍ ഹഖിന്‍റെ തര്‍ജ്ജമ, പുറം 225) സൂറാ.93:3-ല്‍ “(നബിയേ,) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” എന്നുള്ള ആയത്ത് ജിബ്രീലില്‍ നിന്നും സന്ദേശം ലഭിക്കാതിരുന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ പോയ മുഹമ്മദിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ജിബ്രീലിന്‍റെ വഹിയ്‌ (വെളിപ്പാട്) ആണ്. എന്തായാലും കുറെ ചോദ്യങ്ങള്‍ ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക്‌ ചോദിക്കാനുണ്ട്. 1, ആത്മാക്കളെ വിവേചിക്കാനുള്ള ശേഷി മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് ഈ ഹദീസില്‍ നിന്നും തെളിയുന്നു. 1.യോഹ.4:1-ല്‍, “കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍” എന്ന് വ്യക്തമായ കല്പനയുണ്ട്. ബൈബിള്‍ വിശ്വാസികള്‍ക്ക് ആത്മാക്കളെ വിവേചിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ പ്രവാചകന് ആത്മാവിനെ വിവേചിക്കാന്‍ കഴിയാതെ ഒരു ക്രിസ്ത്യാനിയുടെ അടുത്തേക്ക്‌ വരേണ്ടി വരുന്നു. ഇത് മുഹമ്മദിന്‍റെ പ്രവാചകത്വ അവകാശം തള്ളിക്കളയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. 2, മുഹമ്മദിന്‍റെ അടുക്കല്‍ വന്ന മലക്ക്‌ എന്തുകൊണ്ട് തന്‍റെ പേര് വെളിപ്പെടുത്തിയില്ല? ബൈബിളില്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദാനിയേലിന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ദാനി.8:16-ലും സെഖര്യാ പുരോഹിതന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ലൂക്കോ.1:19-ലും കാണാം. അപരിചിതനായ ഒരാളുടെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ തന്‍റെ പേര് പറഞ്ഞു പരിചയപ്പെടുത്തുക എന്നുള്ളത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വരുന്ന മലക്കിന് ഈ മര്യാദാബോധം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്? 3, വായിക്കാനറിയാത്ത ഒരാളോട് വായിക്കാന്‍ ആവശ്യപ്പെടുന്നതില്‍ നിന്നും മനസ്സിലാകുന്നത് അന്ന് ഹിറാ ഗുഹയില്‍ മുഹമ്മദിന്‍റെ അരികില്‍ വന്ന മലക്കിന് മുഹമ്മദിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ്‌. ഇത് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിന്നും വരുന്നു എന്ന് പറയപ്പെടുന്ന ഒരു മലക്കിന് യോജിച്ചതാണോ? 4, വായിക്കാനറിയാത്ത ഒരാളെ പിടിച്ചു ശക്തിയായി ഞെരിച്ചാല്‍ അയാള്‍ക്ക്‌ വായിക്കാന്‍ കഴിയുമോ? ഇല്ല എന്നാണ്‌ ഉത്തരമെങ്കില്‍ മലക്ക്‌ മുഹമ്മദിനെ പിടിച്ചു ശക്തിയായി ഞെരിച്ചത് എന്തിനുവേണ്ടിയാണ്? 5, സൂറാ. 33:62-ല്‍ പറയുന്നത് ‘മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല’ എന്നാണു. അങ്ങനെയെങ്കില്‍ അല്ലാഹു മുന്‍പ്രവാചകന്മാര്‍ക്കും മുഹമ്മദിനും വഹിയ്‌ കൊടുത്ത നടപടിക്രമം ഒന്ന് തന്നെ ആയിരിക്കണം. എന്നാല്‍ ഈ വിധം മലക്ക്‌ പ്രവാചകനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഞെരിച്ചു ഭയപ്പെടുത്തിക്കൊണ്ട് വഹിയ്‌ കൊടുക്കുന്നതായിട്ടു ഏതെങ്കിലും ഒരു മുന്‍പ്രവാചകനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇല്ല എന്നാണെങ്കില്‍ സൂറാ.33:62 അനുസരിച്ച് മുഹമ്മദ്‌ പ്രവാചകത്വത്തിന് അയോഗ്യനാണ്. 6, ഒന്നും എഴുതിക്കൊടുക്കാതെ വെറുതെ ‘വായിക്കുക’ എന്ന് ആവശ്യപ്പെട്ടാല്‍ വായിക്കാന്‍ അറിയാവുന്നര്‍ക്ക് പോലും വായിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ നിരക്ഷരനായ മുഹമ്മദിനോട്‌ യാതൊരു വസ്തുവും കൊടുക്കാതെ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഹമ്മദ്‌ എന്താണ് വായിക്കേണ്ടത്? 7, മുഹമ്മദിനെ അല്ലാഹുവിന്‍റെ അപ്പൊസ്തലനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്തുകൊണ്ടാണ് ആദ്യസന്ദര്‍ശനത്തില്‍ തന്നെ മലക്ക്‌ പറയാതിരുന്നത്? അള്ളാഹു തന്‍റെ പ്രവാചകനായി തിരഞ്ഞെടുത്ത ആളോട് അത് പറയാതെ ഒളിപ്പിച്ചു വെച്ചത് എന്തിനാണ്? അത് പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരുമായിരുന്നില്ലല്ലോ. ബൈബിളിലെ ദൈവം തന്‍റെ പ്രവാചകന്മാരായി വിളിക്കുന്ന ആളുകളോട് അവരെ തന്‍റെ പ്രവാചകന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആദ്യം തന്നെ പറയുകയും അവര്‍ക്ക് വിശ്വാസം വരേണ്ടതിന് ആവശ്യമുള്ള തെളിവുകള്‍ നല്‍കുകയും ചെയ്യുന്നു. 8, 1.ശമുവേല്‍ 9:6-9 വരെയുള്ള വേദഭാഗം അനുസരിച്ച് ആളുകള്‍ക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടായാല്‍ അത് തീര്‍ക്കണമെങ്കിലോ അതല്ലെങ്കില്‍ വെളിപ്പാട് ലഭിക്കണമെങ്കിലോ പ്രവാചകന്‍റെ അടുത്തേക്കാണ് പോയിരുന്നത് എന്ന് കാണാം. എന്നാല്‍ ഇവിടെ പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ആള്‍ തനിക്ക് ലഭിച്ച വെളിപ്പാടിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ മറ്റുള്ളവരുടെ അടുത്തേക്കാണ് പോകുന്നത്. ഇതും പ്രവാചകത്വാവകാശത്തിനു എതിരായിട്ടുള്ള കാര്യമാണ്. 9, മലക്കില്‍ നിന്നുള്ള ആദ്യത്തെ വെളിപ്പാടു ലഭിച്ചതിനു ശേഷം മുഹമ്മദിന് തന്‍റെ പ്രവാചകത്വത്തെക്കുറിച്ചു ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, താനൊരു കവിയോ ഭ്രാന്തനോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുകയാണ്. ജാഹിലിയ്യാ കാലം മുതലേ അദ്ദേഹം കവികളെ വെറുത്തിരുന്നതിനാല്‍ താനും അവരിലൊരാളായി മാറുമോ എന്ന് ഭയന്നു ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഭാഗ്യത്തിന് ഭാര്യ കദീജയും വറഖയും ഉറപ്പുകൊടുക്കുകയാണ് അദ്ദേഹം ഭ്രാന്തനല്ലെന്നും അദ്ദേഹത്തിനു ലഭിച്ചത് ദിവ്യ വെളിപ്പാടാണെന്നും അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുത്തിരിക്കുന്നു എന്നും. ഇതോടെ മുഹമ്മദും ചിന്തിക്കാന്‍ തുടങ്ങുന്നു, താന്‍ ഒരു പ്രവാചകനാണെന്ന്. വാസ്തവത്തില്‍ അന്ന് വറഖയും ഖദീജയും അങ്ങനെ പറയാതിരുന്നെങ്കില്‍ ഇന്ന് ഇസ്ലാം എന്നൊരു മതം തന്നെ ഉണ്ടാകുമായിരുന്നില്ല. ഖദീജയും വറഖയും പറഞ്ഞ കാര്യത്തിനു അവര്‍ക്ക്‌ എന്ത് ഉറപ്പാണുള്ളത്? 10, തന്‍റെ പ്രവാചകത്വത്തെ കുറിച്ചുതന്നെ ഉറപ്പില്ലാത്ത ഇങ്ങനെയുള്ള പ്രവാചകന് എങ്ങനെയാണ് തനിക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണോ അതോ സാത്താനില്‍ നിന്നുള്ളതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത്? 11, മലക്കുമായുണ്ടായ ആദ്യ ദര്‍ശനത്തിനു ശേഷം അദ്ദേഹം ‘തനിക്കെന്തോ സംഭവിച്ചു’ എന്ന് വളരെയധികം ഭയപ്പെട്ടു എന്ന് കാണുന്നു. ഈ ഭയത്തിന്‍റെ അടിസ്ഥാനമെന്ത്? അദ്ദേഹത്തിന്‍റെ ഭാര്യ ഉറപ്പു കൊടുത്തതില്‍നിന്നാണ് ഭയം അല്‍പമെങ്കിലും അദ്ദേഹത്തില്‍ നിന്നും നീങ്ങി പോകുന്നത്. തന്‍റെ ചിന്താശേഷിക്ക് എന്തോ തകരാറു സംഭവിച്ചിരിക്കുന്നു അഥവാ തനിക്ക് ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഭയപ്പെടുന്നത്. പ്രവാചകനായി തിരഞ്ഞെടുക്കപ്പെടുന്ന ആളുടെ ചിന്താശേഷിക്ക് തകരാറ് സംഭവിപ്പിക്കുന്ന തരത്തിലുള്ള പ്രവാചകത്വം എന്ത് പ്രവാചകത്വമാണ്? 12, സൂറാ.2:282 അനുസരിച്ച് ഗൗരവമുള്ള ഏതൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണ്‌. ഈ തത്വം മുഹമ്മദിന്‍റെ പ്രവാചകത്വത്തിന്‍റെ കാര്യത്തിലും ബാധകമാണ്. താന്‍ മലക്കിനെ കണ്ടു എന്ന് മുഹമ്മദ്‌ സ്വയം അവകാശപ്പെടുന്നതല്ലാതെ വേറെ ആരും അതിനു ദൃക്സാക്ഷികളല്ല. മുഹമ്മദിനെ ഒരു സാക്ഷിയായി പരിഗണിച്ചാലും മുഹമ്മദ്‌ മലക്കിനെ കണ്ടു എന്നുള്ളതിന് രണ്ടാം സാക്ഷി എവിടെയാണ്? എന്തൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണെന്നുള്ള ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് മുഹമ്മദ്‌ പ്രവാചക പദവിക്ക് അയോഗ്യനാണ്. 13, മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക്കിനെ തിരിച്ചറിയാന്‍ മുഹമ്മദിന് കഴിയാതിരുന്നപ്പോള്‍ മുഹമ്മദില്‍ നിന്നും കേട്ട വ്യക്തികള്‍ക്ക് വന്നതു ആരാണെന്ന് ഊഹിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു. കണ്ടയാള്‍ക്ക് മനസ്സിലാകാത്ത കാര്യം കേട്ടയാളുകള്‍ക്ക് മനസ്സിലായി എന്ന് സാരം! ഇങ്ങനെ മനസ്സിലാക്കാന്‍ തക്കവണ്ണം എന്തു അമാനുഷിക കഴിവുകളാണ് അവര്‍ക്ക്‌ ഉണ്ടായിരുന്നത്? അവരുടെ കുടുംബത്തിലോ പരിചയത്തിലോ ഈ മലക്കില്‍ നിന്നും വഹിയ്‌ ലഭിച്ചുകൊണ്ടിരുന്ന വേറെ പ്രവാചകന്മാര്‍ ഉണ്ടായിരുന്നോ? 14, വറഖയും കദീജയും മുഹമ്മദിനെക്കാള്‍ ദൈവിക ജ്ഞാനം ഉള്ളവരായിരുന്നോ? മുഹമ്മദിനെക്കാള്‍ നന്നായി വറഖ ഭാവി പറയുന്നുണ്ടല്ലോ. മുഹമ്മദിനെ വറഖയുടെ മുന്‍പില്‍ കൊണ്ടുചെല്ലുമ്പോള്‍ ഖദീജ പറയുന്നത് ഇങ്ങനെയാണ്: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ അതില്‍കൂടുതല്‍ ഖദീജ പറഞ്ഞിട്ടില്ല. പക്ഷെ ഉടനെതന്നെ വറഖ ചോദിക്കുന്നത്: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ എന്നാണ്‌. ഇങ്ങനെ ചോദിക്കാന്‍ വറഖ ഭൂതകാല സംഭവങ്ങള്‍ കാണാന്‍ കഴിവുള്ള വ്യക്തിയായിരുന്നോ? ഖദീജ ഇക്കാര്യം വേറെ ആരോടും പറഞ്ഞിട്ടില്ല, വറഖയാണെങ്കില്‍ ഖദീജയില്‍ നിന്ന് കേട്ടത് ആകെ ഇത്രമാത്രം: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഇത് കേട്ടപ്പോഴേക്കും മുഹമ്മദിനോട്‌ വറഖ ചോദിക്കുന്നത് കേട്ടാല്‍ അദ്ദേഹം ഹിറാ ഗുഹയിലെ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു എന്ന് തോന്നിപ്പോകും. മുഹമ്മദ്‌ എന്തോ ഒരു കാഴ്ച കണ്ടതാണ് എന്നുള്ള ജ്ഞാനം വറഖക്ക് എവിടെ നിന്നും ലഭിച്ചു? 15, മാത്രമല്ല, വറഖ മുഹമ്മദിന്‍റെ ഭാവി പറയുകയും ചെയ്യുന്നുണ്ട്, അത് സത്യമായി ഭവിക്കുകയും ചെയ്തു. ഈ ജ്ഞാനം വറഖക്ക് ലഭിച്ചത് അല്ലാഹുവില്‍ നിന്നാണു എന്ന് വരികില്‍ മുഹമ്മദിന്‍റെ കാലത്ത് അറേബിയയില്‍ അല്ലാഹുവിന്‍റെ പ്രവാചകനായി വറഖയും ഉണ്ടായിരുന്നു എന്ന് വരുന്നു. എന്നാല്‍ ഖുര്‍ആന്‍ അനുസരിച്ച് ഈസാ നബിക്ക് ശേഷം വന്ന പ്രവാചകന്‍ മുഹമ്മദ്‌ ആണ്, ഇടയില്‍ വേറെ പ്രവാചകന്മാരില്ല. മാത്രമല്ല, ഇതിനു മുന്‍പ്‌ ഒരു പ്രവാചകനും വന്നിട്ടില്ലാത്ത ജനതയിലേക്കാണ് മുഹമ്മദ്‌ വന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. അപ്പോള്‍ വറഖക്ക് ലഭിച്ച ഈ ജ്ഞാനം അല്ലാഹുവില്‍ നിന്നുള്ളതല്ല എന്ന് വരുന്നു. പിന്നെയുള്ള സാധ്യത അത് സാത്താനില്‍ നിന്നുള്ളതാണ് എന്നതാണ്. അപ്പോള്‍ സാത്താന്യ വെളിപ്പാടിനാല്‍ ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മുഹമ്മദ്‌ വിശ്വസിക്കുന്നത്. അല്ലാഹുവിന്‍റെ പ്രവാചകന് ഉറപ്പു കിട്ടാന്‍ വേണ്ടതൊന്നും അല്ലാഹു കൊടുത്തില്ലെന്ന് മാത്രമല്ല, സാത്താന്യ വെളിപ്പാടിനാല്‍ തന്‍റെ പ്രവാചകത്വം ഉറപ്പിക്കേണ്ട ഗതികേടും വന്നിരിക്കുന്നു. ഇങ്ങനെയുള്ള പ്രവാചകത്വത്തിന് എന്ത് വിലയാണുള്ളത്? 16, വറഖ മരിച്ചതോടു കൂടി ജിബ്രീലില്‍ നിന്നുള്ള ദിവ്യവെളിപ്പാടുകള്‍ നിലച്ചു എന്നാണ് ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ നിലയ്ക്കാന്‍ കാരണം? വാസ്തവത്തില്‍ മുഹമ്മദിന് ഈ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തുകൊണ്ടിരുന്നത് എഴുത്തും വായനയും അറിയാമായിരുന്ന വറഖയായിരുന്നില്ലേ? അതുകൊണ്ടല്ലേ വറഖ മരിച്ചതോടുകൂടി മുഹമ്മദിന് വെളിപ്പാടുകള്‍ ഒന്നും കിട്ടാതായത്? 17, മുഹമ്മദിന് ഒന്നാമതായി ലഭിക്കുന്ന കല്പനയാണ് ‘വായിക്കുക’ എന്നത്. അദ്ദേഹത്തിനു നാല്പതു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ വെളിപ്പാട് ലഭിക്കുന്നത്. അതു കഴിഞ്ഞു അദ്ദേഹം 23 വര്‍ഷം ജീവിച്ചിരുന്നു. 23 വര്‍ഷം കൊണ്ട് ഒരാള്‍ക്ക്‌ വായിക്കാന്‍ പഠിക്കാവുന്നതെയുള്ളൂ. എന്നാല്‍ മുഹമ്മദ്‌ മരണം വരെ നിരക്ഷരനായിരുന്നു. അല്ലാഹുവിനെ അനുസരിക്കണം എന്ന ചിന്ത അദ്ദേഹത്തിനു ഉണ്ടായിരുന്നെങ്കില്‍ ഈ ഒന്നാമത്തെ കല്പനയെങ്കിലും അനുസരിക്കാന്‍ മനസ്സ് വെച്ച് മുഹമ്മദ്‌ വായിക്കാന്‍ പഠിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനു മനസ്സ് വയ്ക്കാത്തതു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുവാന്‍ താല്പര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം എന്ന് തെളിയുന്നു. ഇതും അദ്ദേഹത്തിന്‍റെ പ്രവാചകത്വാവകാശവാദത്തെ തള്ളിക്കളയുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ശപിക്കലിന്റെ ആശാന്‍ ! =============== (കടപ്പാട്, അനില്‍കുമാര അയ്യപ്പന്‍) ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. അവര്‍ രണ്ടുപേരും പുറത്തു പോയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഇവര്‍ രണ്ടു പേര്‍ക്കും കിട്ടിയ നന്മ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. നബി ചോദിച്ചു: ‘അതെന്താണ്?’ ഞാന്‍ പറഞ്ഞു: ‘താങ്കള്‍ അവരെ രണ്ടു പേരയും ശപിക്കുകയും ചീത്ത പറയുകയും ചെയ്തു.’ നബി പറഞ്ഞു: ‘ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ നിബന്ധന വെച്ചത് നിനക്കറിയില്ലേ. ഞാന്‍ പറഞ്ഞു: അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും മുസ്ലീമിനെ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും പ്രതിഫലവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 88 (2600) A'isha reported that two persons visited Allah's Messenger (ﷺ) and both of them talked about a thing, of which I am not aware, but that annoyed him and he invoked curse upon both of them and hurled malediction, and when they went out I said: Allah's Messenger, the good would reach everyone but it would not reach these two. He said: Why so? I said: Because you have invoked curse and hurled malediction upon both of them. He said: Don't you know that I have made condition with my Lord saying thus: O Allah, I am a human being and that for a Muslim upon whom I invoke curse or hurl malediction make it a source of purity and reward. (Sahih Muslim, Book 032, Number 6285) എന്‍റെ കയ്യിലുള്ള മലയാള പരിഭാഷയില്‍ ഇതിന്‍റെ തൊട്ടടുത്ത ഹദീസ്‌ ഇല്ല, അതവര്‍ മുക്കിക്കളഞ്ഞു. ഞാന്‍ നെറ്റില്‍ ഒന്ന് തപ്പിയപ്പോഴാണ് അക്കാര്യം അറിയുന്നത്. അതുകൊണ്ട് മലയാളത്തില്‍ ഇടാന്‍ നിര്‍വ്വാഹമില്ല, ഇംഗ്ലീഷില്‍ തന്നെ ഇടാം: This hadith has been reported on the authority of A'mash with the same chain of transmitters and the hadith transmitted on the authority of 'Isa (the words are): "He had a private meeting with them and hurled malediction upon them and cursed them and sent them out." (Sahih Muslim, Book 032, Number 6286 ലിങ്ക്: http://www.sunnah.com/muslim/45 ഈ ലിങ്കില്‍ ചെന്ന് chapter 25 മുതലുള്ള ഹദീസുകള്‍ വായിച്ചു നോക്കുക) ഈ ആളുകളെ മുഹമ്മദ്‌ ശപിച്ചതിനുള്ള കാരണം എന്താണ്? ദോ, ഈ ഹദീസും എന്‍റെ കൈവശമുള്ള സ്വഹീഹ് മുസ്ലീമിന്‍റെ മലയാള പരിഭാഷയില്‍ ഇല്ല, അതുകൊണ്ട് അതും ഞാന്‍ ഇംഗ്ലീഷില്‍ തന്നെ ഇടാം: Jabir b. Abdullah reported Allah's Messenger (ﷺ) as saying: I am a human being and I have made this term with my Lord, the Exalted and Glorious: For any servant amongst Muslims whom I curse or scold, make that a source of purity and reward. This hadith has been narrated on the authority of Ibn Juraij with the same chain of transmitters (Sahih Muslim, Book 032, Number 6296) ഈ ഹദീസും എന്‍റെ കയ്യിലെ മലയാള പരിഭാഷയില്‍ ഇല്ല, അതുകൊണ്ട് ഞാന്‍ അത് ഇംഗ്ലീഷില്‍ ഇടാം: Salim, the freed slave of Nasriyyin, said: I heard Abu Huraira as saying that he heard Allah's Messenger (ﷺ) as saying: O Allah, Muhammad is a human being. I lose my temper just as human beings lose temper, and I have held a covenant with Thee which Thou wouldst not break: For a believer whom I give any trouble or invoke curse or beat, make that an expiation (of his sins and a source of) his nearness to Thee on the Day of Resurrection. (Sahih Muslim, Book 032, Number 6293) ഇനി എന്‍റെ കൈവശമുള്ള മലയാള പരിഭാഷയില്‍ ഉള്ള ഹദീസുകള്‍ മലയാളത്തില്‍ തന്നെ ഇടാം: അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. മുസ്ലിംകളില്‍ നിന്നു ഞാന്‍ ആരെയെങ്കിലും ചീത്ത പറയുകയോ, അല്ലെങ്കില്‍ അടിക്കുകയോ അല്ലെങ്കില്‍ ശപിക്കുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും കാരുണ്യവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 89 (2601) അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ ഞാന്‍ നിന്നോട് ലംഘിക്കാത്ത ഒരു ഉടമ്പടിയെടുക്കുന്നു. കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും വിശ്വാസിയെ ഉപദ്രവിച്ചാല്‍, ചീത്ത പറഞ്ഞാല്‍, ശപിച്ചാല്‍, അടിച്ചാല്‍ നീ അതിനെ അന്ത്യദിനത്തില്‍ അവനെ നിന്നോടടുപ്പിക്കുന്ന നമസ്കാരവും സക്കാത്തും ബലിയും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 90) അബു ഹുറൈറ(റ) പറയുന്നു: “തിരുമേനി(സ) പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു. ‘അല്ലാഹുവേ! വല്ല മുസ്ലീമിനെയും ഞാന്‍ ശകാരിച്ചിട്ടുണ്ടെങ്കില്‍ അത് പുനരുത്ഥാന ദിവസം അദ്ദേഹത്തിനു നിന്നെ സമീപിക്കാനുള്ള ഒരു സുകൃതമാക്കിക്കൊടുക്കേണമേ.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2145, പേജ് 990) ഇതെന്തിനാണ് മുഹമ്മദ്‌ ഇങ്ങനെ ഒരു ‘ലംഘിക്കാത്ത ഉടമ്പടി’യെടുത്തത്? അതിന്‍റെ കാരണം പണ്ഡിതന്‍മാര്‍ ഒന്ന് പറഞ്ഞേ... ഒരു അനാഥ പെണ്‍കുട്ടിയെ വരെ മുഹമ്മദ്‌ ശപിച്ചിട്ടുണ്ട്: അനസ്‌ ബ്നു മാലിക്‌ നിവേദനം: ഉമ്മുസുലൈമിന്‍റെ അടുക്കല്‍ ഒരു അനാഥസ്ത്രീയുണ്ടായിരുന്നു. അവള്‍ ഉമ്മു അനസ്‌ ആയിരുന്നു. അപ്പോള്‍ നബി ആ അനാഥ പെണ്‍കുട്ടിയെ കണ്ടു. നബി പറഞ്ഞു, ഇത് നീയാണോ? നീ വലുതായിട്ടുണ്ട്. നിന്‍റെ പ്രായം വലുതാകുകയില്ല. അപ്പോള്‍ ആ അനാഥ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഉമ്മുസുലൈമിന്‍റെ അടുക്കല്‍ ചെന്നു. ഉമ്മുസുലൈം ചോദിച്ചു: ‘നിനക്ക് എന്ത് പറ്റി മോളേ?’ ആ പെണ്‍കുട്ടി പറഞ്ഞു: ‘നബി എന്‍റെ പ്രായം വര്‍ദ്ധിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി എന്‍റെ പ്രായം ഒരിക്കലും വര്‍ദ്ധിക്കുകയില്ല.’ –അല്ലെങ്കില്‍ അവള്‍ പറഞ്ഞത് എന്‍റെ സമപ്രായം വര്‍ദ്ധിക്കുകയില്ല എന്നാണ്. അപ്പോള്‍ ഉമ്മുസുലൈം ധൃതിപ്പെട്ട് മുഖമക്കന ചുറ്റിക്കൊണ്ട് പുറപ്പെട്ടു. അങ്ങനെ അവര്‍ നബിയുടെ അടുക്കലെത്തി. അപ്പോള്‍ നബി ചോദിച്ചു: ‘എന്തുപറ്റി ഉമ്മു സുലൈം?’ അവര്‍ പറഞ്ഞു: ‘അവള്‍ എന്നോട് പറഞ്ഞു താങ്കള്‍ അവളുടെ പ്രായം കൂടാതിരിക്കാനും വയസ്സ് കൂടാതിരിക്കാനും പ്രാര്‍ത്ഥിച്ചുവെന്ന്.’ അപ്പോള്‍ നബി ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘അല്ലയോ ഉമ്മു സുലൈം, എന്‍റെ രക്ഷിതാവിനോടുള്ള എന്‍റെ നിബന്ധന നിനക്കറിയില്ലേ? ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ ഒരു നിബന്ധന വെച്ചിട്ടുണ്ട്. ഞാന്‍ ഒരു മനുഷ്യനാണ്. മനുഷ്യര്‍ തൃപ്തിപ്പെടുന്നത് പോലെ ഞാന്‍ തൃപ്തിപ്പെടുന്നു. മനുഷ്യര്‍ കോപിക്കുന്നത് പോലെ ഞാന്‍ കോപിക്കുന്നു. എന്‍റെ ജനതയില്‍ ആര്‍ക്കെങ്കിലും എതിരില്‍ അര്‍ഹമല്ലാത്ത ഒരു പ്രാര്‍ത്ഥന ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍, അത് അവന് ഒരു വിശുദ്ധിയും അന്ത്യദിനത്തില്‍ അല്ലാഹുവിലേക്ക് അടിപ്പിക്കുന്ന ബലിയും സകാത്തും ആക്കേണമേ എന്ന്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 95 (2603) പരിഭാഷകര്‍ ഈ ഹദീസില്‍ ഒരു കൃത്രിമത്വം കാണിച്ചിട്ടുണ്ട്. ഒരു കാരണവുമില്ലാതെ ഒരു അനാഥ പെണ്‍കുട്ടിയെ മുഹമ്മദ്‌ ശപിച്ചു എന്ന കാര്യം തര്‍ജ്ജമ ചെയ്യാന്‍ അവര്‍ക്കൊരു നാണം, അതുകൊണ്ട് അവര്‍ ശപിച്ചു എന്നതിന് പകരം പ്രാര്‍ത്ഥിച്ചു എന്നാണ് പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത്. ഞാനും അങ്ങനെ തന്നെയാണ് എന്നാ വിചാരിച്ചിരുന്നത്. ഇതിന്‍റെ ഇംഗ്ലീഷ്‌ ഹദീസ്‌ നോക്കിയപ്പോഴാണ് പരിഭാഷയിലെ തട്ടിപ്പ്‌ പിടികിട്ടിയത്. ഞാന്‍ ഇംഗ്ലീഷ്‌ ഹദീസ്‌ ഇടാം: Anas b. Malik reported that there was an orphan girl with Umm Sulaim (who was the mother of Anas). Allah's Messenger (ﷺ) saw that orphan girl and said: O, it is you; you have grown young. May you not advance in years! That slave-girl returned to Umm Sulaim weeping. Umm Sulaim said: O daughter, what is the matter with you? She said: Allah's Apostle (ﷺ) has invoked curse upon me that I should not grow in age and thus I would never grow in age, or she said, in my (length) of life. Umm Sulaim went out wrapping her head-dress hurriedly until she met Allah's Messenger (ﷺ). He said to her: Umm Sulaim, what is the matter with you? She said: Allah's Apostle, you invoked curse upon my orphan girl. He said: Umm Sulaim, what is that? She said: She (the orphan girl) states you have cursed her saying that she might not grow in age or grow in life. Allah's Messenger (ﷺ) smiled and then said: Umm Sulaim, don't you know that I have made this term with my Lord. And the term with my Lord is that I said to Him: 1 am a human being and I am pleased just as a human being is pleased and I lose temper just as a human being loses temper, so for any person from amongst my Ummah whom I curse and he in no way deserves it, let that, O Lord, be made a source of purification and purity and nearness to (Allah) on the Day of Resurrection. (Sahih Muslim, Book 032, Number 6297) കണ്ടോ, Allah's Apostle, you invoked curse upon my orphan girl എന്നതിനെ ‘താങ്കള്‍ അവളുടെ പ്രായം കൂടാതിരിക്കാനും വയസ്സ് കൂടാതിരിക്കാനും പ്രാര്‍ത്ഥിച്ചു’ എന്നാണ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി വെച്ചിരിക്കുന്നത്!! ഇതെന്തിനാണ് ഈ അനാഥ പെണ്‍കുട്ടിയെ മുഹമ്മദ്‌ ശപിച്ചത്? അതിന്‍റെ കാരണം ഒന്ന് പറയൂ... ഇബ്നു അബ്ബാസ് നിവേദനം: ‘ഞാന്‍ കുട്ടികളുടെ കൂടെ കളിക്കുകയിരുന്നു. അപ്പോള്‍ നബി വന്നു. അപ്പോള്‍ ഞാന്‍ വാതിലിനു പിറകില്‍ മറഞ്ഞിരുന്നു. നബി വന്നു എന്നെ അടിച്ചു. എന്നിട്ട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുഅവിയയെ വിളിക്കുക.’ അപ്പോള്‍ ഞാന്‍ ചെന്നിട്ട് പറഞ്ഞു: അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ പിന്നെയും നബി എന്നോട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുആവിയയെ വിളിക്കൂ.’ ഞാന്‍ ചെന്നിട്ട് പറഞ്ഞു: ‘അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ അപ്പോള്‍ നബി പറഞ്ഞു: ‘അള്ളാഹു അദ്ദേഹത്തിന്‍റെ വയറ് നിറയ്ക്കാതിരിക്കട്ടെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 96 (2604) ഒരാള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നു എന്നറിഞ്ഞിട്ടും അയാളത് കഴിച്ച് തീരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതെ ആ മനുഷ്യനെ മുഹമ്മദ്‌ ശപിച്ചതിനുള്ള കാരണം എന്താണ്? ഇസ്മായീല്‍ ബ്നു മുഹമ്മദ്‌ നിവേദനം: മുഹമ്മദ്‌ ബ്നു സഅ്ദ് ഈ ഹദീസ്‌ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അതില്‍ അദ്ദേഹം പറയുന്നു: ‘അപ്പോള്‍ നബി അവിടത്തെ കൈകൊണ്ട് എന്‍റെ കരണക്കുറ്റിക്ക് ഒരു അടി തരികയും അനന്തരം ‘ഹേ, സഅ്ദേ, നീ യുദ്ധത്തിനു ഒരുങ്ങുകയാണോ? ഞാന്‍ ചിലര്‍ക്ക് കൊടുക്കും (മറ്റു ചിലര്‍ക്ക് കൊടുക്കുകയില്ല) എന്ന് പറയുകയും ചെയ്തു.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 237) ഇതെന്തിനാണ് മുഹമ്മദ്‌ ഈ മനുഷ്യന്‍റെ മോന്തക്ക് മുഹമ്മദ്‌ അടിച്ചത്? ഒരു നിസ്സാര കാര്യത്തില്‍ പോലും തന്നത്താന്‍ നിയന്ത്രിക്കാന്‍ കഴിയാതെ അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്തിരുന്ന ക്രൂര മനുഷ്യനായിരുന്നു മുഹമ്മദ്‌ എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ ഏതൊരാള്‍ക്കും പിടി കിട്ടും. സ്വന്തം അനുയായികളെ ശപിക്കുന്നതു നിര്‍ത്താന്‍ പറ്റാതെ അവസാനം താന്‍ ശപിക്കുന്നവര്‍ക്കെല്ലാം അതു അനുഗ്രഹമാക്കി മാറ്റണമെന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികേട് ലോകത്ത് വേറെ ഏതെങ്കിലും ഒരു നേതാവിന് ഉണ്ടായതായി ചരിത്രം മുഴുവനും പരിശോധിച്ചാല്‍ കാണുകയില്ല. ഇതിലെ തമാശ ഇതൊന്നുമല്ല, വേറെ ചില ഹദീസുകള്‍ നോക്കാം: അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന്‍ ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 84 (2597) അബൂദര്‍ദ്ദാഅ് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: ശപിക്കുന്നവര്‍ അന്ത്യദിനത്തില്‍ ശുപാര്‍ശകരോ സാക്ഷികളോ ആവുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 85 (2598) ഈ ഹദീസുകള്‍ അനുസരിച്ച് മുഹമ്മദ്‌ സത്യവിശ്വാസിയല്ല എന്ന് മാത്രമല്ല, അന്ത്യദിനത്തില്‍ ഒരു മുസല്‍മാനും വേണ്ടി ശുപാര്‍ശ നടത്താനും കഴിയാത്ത ഒരുവനും കൂടിയാണ്. ഇങ്ങനെയുള്ള ഒരാളെയാണ് ലോകത്തിനു മുഴുവനുമുള്ള ഉത്തമ മാതൃകയായി മലക്ക്‌ ഖുര്‍ആനില്‍ അവതരിപ്പിച്ചിരിക്കുന്നത്...

Sunday, April 21, 2013

വിധി

അബ്ദുല്ല(റ) നിവേദനം: പ്രവാചകന്‍ - അവിടുന്ന് സത്യസന്ധും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളില്‍ ഓരോരുത്തുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് ിങ്ങളുടെ മാതാവിന്‍റെ ഗര്‍ഭാശയത്തില്‍വെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളില്‍ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കല്‍പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്‍റെ പ്രവര്‍ത്തനങ്ങള്‍ , അവന്‍റെ ആഹാരം, അവന്‍റെ ആയുസ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാന്‍ അല്ലാഹു ആ മലക്കിനോട് നിര്‍ദ്ദേശിക്കും. അനന്തരം അവനില്‍ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തില്‍ അവന്‍റെ കാര്യത്തിലുളള എഴുത്തു അവന്‍റെ കര്‍മ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കര്‍മ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യന്‍ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്‍റെ പ്രശ്നത്തിലുളള എഴുത്ത് അവന്‍റെ പ്രവര്‍ത്തനത്തെ കവച്ചു വെയ്ക്കും. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. (ബുഖാരി. 4. 54. 430)

Saturday, April 20, 2013

jihad!

Volume 4, Book 52, Number 41: അബ്ദുള്ള ബിന്‍ മസൂദ് നിവേദനം ഞാന്‍ നബിയോട് ചോദിച്ചു ,”ഓ നബിയെ !എന്താണ് ഏറ്റവും മഹത്തായ പ്രവര്ത്തിള?” അദ്ദേഹം അരുളി “മുന്‍ നിശ്ചിത സമയങ്ങളില്‍ ഉള്ള നമസ്കാരം” .ഞാന് ചോദിച്ചു “മഹത്തായ പ്രവര്ത്തിനകളില്‍ അടുത്തത് എന്താണ്?” അദ്ദേഹം അരുളി “മാതാപിതാക്കളോട് കര്ത്തതവ്യബോധത്തോടെ പ്രവര്തിക്കള്‍ “ .ഞാന്‍ വീണ്ടും ചോദിച്ചു ,” മഹത്തായ പ്രവര്ത്തി്കളില്‍ അതിന്റെ അടുത്തത് എന്താണ്?”അദ്ദേഹം അരുളി “അല്ലാഹുവിന്റെ മാര്ഗറത്തില്‍ ജിഹാദില്‍ ഏര്പ്പെിടുക “ .ഞാന്‍ നബിയോട് കൂടുതല്‍ ഒന്നും ചോദിച്ചില്ല, ചോടിചിരുന്നെങ്ങില്‍ അദ്ദേഹം കൂടുതല്‍ പറഞ്ഞു തരുമായിരുന്നു Narrated Abdullah bin Masud: I asked Allah's Apostle, "O Allah's Apostle! What is the best deed?" He replied, "To offer the prayers at their early stated fixed times." I asked, "What is next in goodness?" He replied, "To be good and dutiful to your parents." I further asked, what is next in goodness?" He replied, "To participate in Jihad in Allah's Cause." I did not ask Allah's Apostle anymore and if I had asked him more, he would have told me more. Volume 4, Book 52, Number 42: ഇബ്ന്‍ അബ്ബാസ് നിവേദനംനബി അരുളി “അധിനിവേശത്തിനു (മെക്ക) ശേഷം ഹിജ്ര (കുടിയേറ്റം) (മെക്കയില്‍ നിന്നും മദീനയിലേക്ക് ) ഇല്ല , പക്ഷെ ജിഹാദും സധുധേശവും നിലനില്ക്കുfന്നു ;യുദ്ധം ചെയ്യാന്‍ നിങ്ങള്‍ വിളിക്കപ്പെടുകയാനെങ്ങില്‍ (മുസ്ലിം ഭരനാധികാരിയാല്‍), ഉടനെ ചെന്നെത്തുക Narrated Ibn 'Abbas: Allah's Apostle said, "There is no Hijra (i.e. migration) (from Mecca to Medina) after the Conquest (of Mecca), but Jihad and good intention remain; and if you are called (by the Muslim ruler) for fighting, go forth immediately. Volume 4, Book 52, Number 43: ഐഷ നിവേദനം(അവള്‍ പറഞ്ഞു ),”നബിയെ ! ജിഹാദ് ആണ് ഏറ്റവും മഹത്തായ പ്രവര്ത്തിh എന്ന് നമ്മള്‍ കരുതുന്നു.ഞങ്ങള്‍ അല്ലാഹുവിന്റെ മാര്ഗരത്തില്‍ പോരാടെണ്ടെ?”അദ്ദേഹം അരുളി “മികച്ച ജിഹാദ് (സ്ത്രീകള്ക്ക് ) ഹജ്ജ് – മബ്രുര്‍ (??????) .(പ്രവാചകന്റെ പാരമ്പര്യ പ്രകാരം അള്ളാഹു സ്വീകരിക്കുന്ന ഹജ്ജ് ) Narrated 'Aisha: (That she said), "O Allah's Apostle! We consider Jihad as the best deed. Should we not fight in Allah's Cause?" He said, "The best Jihad (for women) is Hajj-Mabrur (i.e. Hajj which is done according to the Prophet's tradition and is accepted by Allah)." Volume 4, Book 52, Number 44:അബു ഹുറൈറ നിവേദനം ഒരാള്‍ നബിയോട് പറഞ്ഞു ,”ജിഹാദിന് തുല്യമായ(പ്രതിഭല കാര്യത്തില്‍ ) മറ്റൊരു പ്രവര്ത്തിdയെ കുറിച്ച് അറിയിച്ചാലും.” അദ്ദേഹം അരുളി “അങ്ങനെ ഒരു പ്രവര്ത്തി ഞാന്‍ കാണുന്നില്ല “.അദേഹം കൂട്ടിച്ചേര്ത്തു ”നിങ്ങള്ക്ക് യുദ്ധംനടക്കുമ്പോള്‍ പള്ളിയില്‍ പ്രവേശിച്ചു തടസ്സം ഇല്ലാതെ പ്രാര്ത്ഥി ക്കാനും നോമ്പ് തടസ്സമില്ലാതെ നോലക്കാനും കഴിയുമോ?” അയാള്‍ പറഞ്ഞു “അങ്ങനെ ആര്ക്കു് ചെയ്യാന്‍ സാധിക്കും?”അബു ഹുറൈറ കൂട്ടിച്ചേര്ത്തു “മുജഹിടുകള്‍ക്ക് (മുസ്ലിം പോരാളികള്‍ ) അവരുടെ ബന്ധിക്കപ്പെട്ട കുതിരയുടെ കാല്വേപ്പുകള്ക്ക്ക പോലും പ്രതിഭലം കിട്ടുന്നതാണ് Narrated Abu Huraira: A man came to Allah's Apostle and said, "Instruct me as to such a deed as equals Jihad (in reward)." He replied, "I do not find such a deed." Then he added, "Can you, while the Muslim fighter is in the battle-field, enter your mosque to perform prayers without cease and fast and never break your fast?" The man said, "But who can do that?" Abu- Huraira added, "The Mujahid (i.e. Muslim fighter) is rewarded even for the footsteps of his horse while it wanders bout (for grazing) tied in a long rope." അബു സയിദ് അല കുട്രി നിവേദനം ആരോ ചോദിച്ചു ,”ഓ നബിയെ ! ആരാണ് മാനവരില്‍ മികച്ചവന്‍ ?” നബി അരുളി “സ്വന്തം ജീവനും സ്വത്തും കൊണ്ട് അല്ലാഹുവിന്റെ മാര്ഗരത്തില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന വിശ്വാസി “. അവര്‍ ചോദിച്ചു “അടുത്തത് ആരാന്നു?”അദ്ദേഹം അരുളി “മലമ്പാതയിലിരുന്നു കൂടെയുള്ളവരെ അല്ലാഹുവിന്റെ വികൃതികളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി പ്രാര്ത്ഥി ക്കുന്ന വിശ്വാസി “Narrated Abu Said Al-Khudri: Somebody asked, "O Allah's Apostle! Who is the best among the people?" Allah's Apostle replied "A believer who strives his utmost in Allah's Cause with his life and property." They asked, "Who is next?" He replied, "A believer who stays in one of the mountain paths worshipping Allah and leaving the people secure from his mischief." Volume 4, Book 52, Number 46: അബു ഹുറൈറ നിവേദനം ഞാന്‍ നബി പറയുന്നത് കേട്ടിട്ടുണ്ട് “അല്ലാഹുവിന്റെ മാര്ഗ ത്തിന് വേണ്ടി പോരാടുന്ന മുജാഹിദ്---അല്ലാഹുവിനു അവന്റെ മാര്ഗ ത്തിന് വവേണ്ടി കഷ്ടപ്പെടുന്നവനെ അറിയാം ---- സ്ഥിരമായി പ്രാര്ത്ഥി ക്കുകയും നോമ്പ് നോല്ക്കു കയും ചെയ്യുന്ന ഒരു വിശ്വാസിക്ക് തുല്യന്‍ ആണ് .ഒരു മുജാഹിദ് മരണപ്പെടുകയാനെങ്ങില്‍ അവനെ സ്വര്ഗ്ത്തില്‍ പ്രവേശിപ്പിക്കും എന്ന് അള്ളാഹു ഉറപ്പു തരുന്നു , മരണപ്പെട്ടില്ലെങ്ങില്‍ അവന്‍ പ്രതിഭാലങ്ങളും യുദ്ധ മുതലുകളും ആയി തിരിച്ചു അവന്റെ വീടണയും Narrated Abu Huraira: I heard Allah's Apostle saying, "The example of a Mujahid in Allah's Cause-- and Allah knows better who really strives in His Cause----is like a person who fasts and prays continuously. Allah guarantees that He will admit the Mujahid in His Cause into Paradise if he is killed, otherwise He will return him to his home safely with rewards and war booty." Volume 4, Book 52, Number 49:സമുര നിവേദനം :പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു : "ഇന്നലെ രാത്രി സ്വപ്നത്തില്‍ രണ്ടു പേര്‍ എന്റെ അടുക്കല്‍ വന്നു .അവര്‍ എന്നെ ഒരു മരത്തില്‍ കയറ്റി .അതിനു ശേഷം വലിയ, മഹത്തായ ഒരു ഭവനത്തിലേക്ക്‌ എന്നെ പ്രവേശിപ്പിച്ചു . അതിലും നല്ല ഒരു ഭവനം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല . അതില്‍ ഒരാള്‍ പറഞ്ഞു 'ഇത് ശഹീടുകളുടെ ഭവനമാണ് 'Narrated Samura:The Prophet said, "Last night two men came to me (in a dream) and made me ascend a tree and then admitted me into a better and superior house, better of which I have never seen. One of them said, 'This house is the house of martyrs." Volume 4, Book 52, Number 51:അബുഹുറൈറ നിവേദനം :പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു : ' സ്വര്‍ഗത്തില്‍ ഒരു വില്ലിനോളം സ്ഥലം , സുര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയുന്ന വിള്ളിനിക്കാള്‍ മഹത്തരമത്രെ !" മദ്ധ്യാഹ്നത്തിനു മുമ്പോ ശേഷമോ പടച്ചവന്‍ ഉദ്ദേശിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും ,സുര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയുന്ന വില്ലിനെകള്‍ മഹത്തരമത്രെ !"Narrated Abu Huraira:The Prophet said, "A place in Paradise as small as a bow is better than all that on which the sun rises and sets (i.e. all the world)." He also said, "A single endeavor in Allah's Cause in the afternoon or in the forenoon is better than all that on which the sun rises and sets." Volume 4, Book 52, Number 47: അനസ് ബിന്‍ മാലിക് നിവേദനം നബി ഉം ഹരം ബിന്റ്റ് മില്ഹാേനേ സന്ദര്ഷിക്കരുണ്ടായിരുന്നു , അവര്‍ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തിരുന്നു , ഉം ഹരം ഉബാദ ബിന്‍ ആസ്-സമിതിന്റെ ഭാര്യയായിരുന്നു .നബി ഒരു നാള്‍ അവരെ സന്ദര്ധിച്ചു , അവര്‍ അദ്ദേഹത്തിന് ഭക്ഷണം നല്കിാ , അദ്ധേഹത്തിന്റെ തലയില്‍ പേന്‍ ഉണ്ടോയെന്നു നോക്കി .നബി ഉറങ്ങുകയും , എഴുന്നേറ്റപ്പോള്‍ ചിരിക്കുകയും ചെയ്തു ,ഉം ഹരം ചോദിച്ചു “ഓ നബിയെ , അങ്ങേന്തിനാണ് ചിരിക്കുന്നത് ?” അദ്ദേഹം അരുളി “അല്ലാഹുവിന്റെ മാര്ഗനത്തില്‍ യുദ്ധം ചെയ്യുന്ന എന്റെ പിന്തുടര്ച്ചക്കാരെ ഞാന്‍ കണ്ടു , അവര്‍ ഒരു കടലില്‍ (കപ്പലില്‍ നിന്ന്) യുദ്ധം ചെയ്യുന്നത് കണ്ടത് ആണ് എന്നെ ചിരിക്കാന്‍ പ്രേരിപ്പിച്ചത് , അവര്‍ രാജാക്കന്മാരെ പോലെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു .ഉം ഹരം പറഞ്ഞു “ഓ നബിയെ , അല്ലാഹുവിനോട് എന്നെയും അവരില്‍ ഒരാള്‍ ആക്കാന്‍ അഭ്യര്തിചാലും “.നബി അപ്രകാരം ചെയ്തതിനു ശേഷം വെന്ന്ടും ഉറങ്ങാന്‍ കിടക്കുകയും ചിരിച്ചു കൊണ്ട് എഴുന്നേല്ക്കുറകയും ചെയ്തു .വീണ്ടും ഉം ഹരം ചോദിച്ചു “ഓ നബിയെ, അങ്ങേന്തിനാണ് ചിരിച്ചത് ?” അദ്ദേഹം അരുളി “എന്റെ കുറച്ചു പിന്തുടര്ച്ചക്കാരെ അലാഹുവിന്റെ മാര്ഗീത്തില്‍ യുദ്ധം ചെയ്യുന്നവരായി എനിക്ക് കാണാന്‍ കഴിഞ്ഞു “ പഴയ സ്വപ്നം തന്നെ വീണ്ടും ആവര്ത്തികച്ചു . ഉം ഹരം പറഞ്ഞു “ഓ നബിയെ , അല്ലാഹുവിനോട് എന്നെയും അവരില്‍ ഒരാള്‍ ആക്കാന്‍ അഭ്യര്തിചാലും.അദ്ദേഹം അരുളി “നീ അവരില്‍ മുന്നിലുല്ലവല്‍ ആയിരുന്നു ഖലിഫ മുവവ്ളിയ ബിന്‍ അഭി സഫ്വന്റെ കാലത്ത് അവള്‍ കടലില്‍ യാത്ര ചെയ്തു, കപ്പലില്‍ നിന്നിറങ്ങിയ ശേഷം അവള്‍ യാത്ര ചെയ്തു കൊണ്ടിരുന്ന മൃഗത്തിന്റെ മുകളില്‍ നിന്നും താഴെ വീണു മരണപ്പെട്ടു Narrated Anas bin Malik: Allah's Apostle used to visit Um Haran bint Milhan, who would offer him reals. Um-Haram was the wife of Ubada bin As-Samit. Allah's Apostle, once visited her and she provided him with food and started looking for lice in his head. Then Allah's Apostle slept, and afterwards woke up smiling. Um Haran asked, "What causes you to smile, O Allah's Apostle?" He said. "Some of my followers who (in a dream) were presented before me as fighters in Allah's Cause (on board a ship) amidst this sea cause me to smile; they were as kings on the thrones (or like kings on the thrones)." (Ishaq, a sub-narrator is not sure as to which expression the Prophet used.) Um-Haram said, "O Allah's Apostle! Invoke Allah that he makes me one of them. Allah's Apostle invoked Allah for her and slept again and woke up smiling. Once again Um Haram asked, "What makes you smile, O Allah's Apostle?" He replied, "Some of my followers were presented to me as fighters in Allah's Cause," repeating the same dream. Um-Haram said, "O Allah's Apostle! Invoke Allah that He makes me one of them." He said, "You are amongst the first ones." It happened that she sailed on the sea during the Caliphate of Mu'awlya bin Abi Sufyan, and after she disembarked, she fell down from her riding animal and died. Volume 4, Book 52, Number 48: അബു ഹുറൈറ നിവേദനം നബി പറഞ്ഞു ,”അല്ലഹുവിങ്ങളും അവന്റെ പ്രവാചകനിലും വിശ്വസിക്കുകയും, കൃത്യമായി നമസ്കരിക്കുകയും , റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കുകയും ചെയ്യുന്നവന് തീര്ച്ചവയായും അര്ഹ്തപ്പെട്ട സ്വര്ഗംു അള്ളാഹു നല്കു ക തന്നെ ചെയ്യും , അവന്‍ അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ യുദ്ധം ചെയ്തോ ഇല്ലെയോ , അവന്‍ അവന്റെ ജന്മസ്ഥലം വിട്ടു എങ്ങും പോയിട്ടില്ല എന്നതോ ഒരു പ്രശ്നം ആവില്ല .ആളുകള്‍ പറഞ്ഞു “ഓ നബിയെ! ഞങ്ങള്‍ ഈ സന്തോഷവാര്ത്തല ജനങ്ങളെ അറിയിക്കട്ടെ ?” അദ്ദേഹം അരുളി “സ്വര്ഗതത്തിന് നൂറു വ്യത്യസ്ത നിലകള്‍ ഉണ്ട് , അത് അല്ലാഹുവിന്റെ മാര്ഗതതില്‍ യുദ്ധം ചെയ്യുന്ന മുജഹിടുകള്ക്ക്ന വേണ്ടു മാട്ടിവേക്കപ്പെട്ടവയാണ് , ഓരോ രണ്ടു നിലകള്‍ തമ്മില്‍ ഉള്ള വ്യത്യാസം ഭൂമിയും സ്വര്ഗ്ഗറവും തമ്മില്‍ ഉള്ള ദൂരം പോലെ ആണ് . നിങ്ങള്‍ അല്ലാഹുവിനോട് എന്തെങ്ങിലും ആവസ്യപ്പെടുമ്പോള്‍ , അല്‍- ഫിര്ദൌുസിനു വേണ്ടി ആവശ്യപ്പെടുക , അതാണ് സ്വര്ഗ്ത്തിലെ ഏറ്റവും മികച്ചതും ഉയര്ന്ന തും .”(സഹ നിവെടിതാവ് കൂട്ടിച്ചേര്ത്തു “പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു എന്ന് ഞാന്‍ കരുതുന്നു “അതിനു അല്‍-ഫിര്ദൌകസ് ) മുകളില്‍ ആണ് സര്വിശക്തന്റെ സിംഹാസനം , അവിടെ നിന്നാണ് സ്വര്ഗചത്തിലെ നദികള്‍ ഉത്ഭവിക്കുന്നത് “) Narrated Abu Huraira: The Prophet said, "Whoever believes in Allah and His Apostle, offer prayer perfectly and fasts the month of Ramadan, will rightfully be granted Paradise by Allah, no matter whether he fights in Allah's Cause or remains in the land where he is born." The people said, "O Allah's Apostle ! Shall we acquaint the people with the is good news?" He said, "Paradise has one-hundred grades which Allah has reserved for the Mujahidin who fight in His Cause, and the distance between each of two grades is like the distance between the Heaven and the Earth. So, when you ask Allah (for something), ask for Al-firdaus which is the best and highest part of Paradise." (i.e. The sub-narrator added, "I think the Prophet also said, 'Above it (i.e. Al-Firdaus) is the Throne of Beneficent (i.e. Allah), and from it originate the rivers of Paradise.") Volume 4, Book 52, Number 49: Narrated Samura: സമുറ നിവേദനം പ്രവാചകന്‍ അരുളി,”ഇന്നലെ എന്റെ സ്വപ്നത്തില്‍ രണ്ടു പേര്‍ വരികയും എന്നെ ഒരു മരത്തില്‍ കയറ്റുകയും ചെയ്തു , അവിടുന്ന് എന്നെ ഒരു മികച്ച ഭവനത്തില്‍ പ്രവേശിപ്പിച്ചു , അതിലും നല്ല ഒരു ഭവനം ഞാന്‍ കണ്ടിട്ടില്ല .അവരില്‍ ഒരാള്‍ പറഞ്ഞു ,”ഇത് രക്ഷ്തസാക്ഷികളുടെ ഭവനം ആകുന്നു The Prophet said, "Last night two men came to me (in a dream) and made me ascend a tree and then admitted me into a better and superior house, better of which I have never seen. One of them said, 'This house is the house of martyrs." “Volume 4, Book 52, Number 50: അനസ് ബിന്‍ മാലിക് നിവേദനം പ്രവാചകന്‍ അരുളി ,”രാവിലെയോ ഉച്ചയ്ക്കോ അല്ലാഹുവിന്റെ മാര്‍’ത്തില്‍ യുദ്ധം ചെയ്യുന്നതിനുള്ള ഒരേ ഒരു പ്രയത്നം ഈ ലോകത്തുള്ള എന്തിനേക്കാളും മികച്ചതത്രേNarrated Anas bin Malik: The Prophet said, "A single endeavor (of fighting) in Allah's Cause in the forenoon or in the afternoon is better than the world and whatever is in it." Volume 4, Book 52, Number 51: അബു ഹുറൈറ നിവേദനം പ്രവാചകന്‍ അരുളി ,”സൂര്യന്‍ എന്തിന്റെ മേലെയാണോ ഉധിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് , അവിടെ ഉള്ള എന്തിനെക്കള്‍ മികച്ചതാണ് സ്വര്ഗകത്തിലെ വളരെ ചെറിയ ഒരു സ്ഥലം പോലും .”അദ്ദേഹം ഇങ്ങനെയും പറഞ്ഞു “രാവിലെയോ ഉച്ചയ്ക്കോ അല്ലാഹുവിന്റെ മാര്ഗെത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഉള്ള ഒരു പ്രയതനം സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്തിന്റെ മുകളില്‍ ഉള്ള എന്തിനേക്കാളും മികച്ചതത്രേ “Narrated Abu Huraira: The Prophet said, "A place in Paradise as small as a bow is better than all that on which the sun rises and sets (i.e. all the world)." He also said, "A single endeavor in Allah's Cause in the afternoon or in the forenoon is better than all that on which the sun rises and sets." Volume 4, Book 52, Number 53: അനസ് ബിന്‍ മാലിക് നിവേദനം പ്രവച്ചകന്‍ അരുളി “രക്തസാക്ഷികള്‍ ഒഴിച്ച് മരണപ്പെട്ടു അല്ലാഹുവിന്റെ അടുക്കല്‍ നിന്നും നല്ലത് ഭാവിച്ച ഒരുവനും ഇനി ഭൂമിയിലെ എല്ലാ സൌഭാഗ്യങ്ങളും ലഭിച്ചാല്‍ പോലും മറ്റൊരു ജന്മമുന്ടെങ്ങില്‍ ഭൂമുഖതെക്ക് വരാന്‍ തല്പര്യപ്പെടുകല്യില്ല .എന്നാല്‍ രക്തസ്സക്ഷിത്വതിന്റെ ഗുണവും മഹത്വവും അനുഭവിച്ചവര്‍ തിരികെ ഭൂമുഖത് വന്നു അല്ലാഹുവിന്റെ മാര്ഗ ത്തില്‍ കൊല്ലപ്പെടുവാന്‍ തയ്യാര്‍ ആയിരിക്കുംഅനസ് നിവേദനം : രാവിലെയോ ഉച്ചയ്ക്കോ അല്ലാഹുവിന്റെ മാര്ഗെത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഉള്ള ഒരു പ്രയതനം സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്തിന്റെ മുകളില്‍ ഉള്ള എന്തിനേക്കാളും മികച്ചതത്രേ. സൂര്യന്‍ എന്തിന്റെ മേലെയാണോ ഉധിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് , അവിടെ ഉള്ള എന്തിനെക്കള്‍ മികച്ചതാണ് സ്വര്ഗകത്തിലെ വളരെ ചെറിയ ഒരു സ്ഥലം പോലും.സ്വര്ഗതത്തിലെ ഹൂരികള്‍ ഭൂമിയിലെ മന്സുഹ്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവള്‍ ഭൂമിക്കും സ്വര്ഗസതിനും ഇടയില്‍ ഉള്ള സ്ഥലങ്ങള്‍ അവളുടെ പ്രകഷതലും സുഗന്ധതാലും നിര്യക്കും, അവളുടെ ശിരോവസ്ത്രം പോലും ഈ ലോകത്തുള്ള എന്തിനേക്കാളും മികചതത്രെ Narrated Anas bin Malik: The Prophet said, "Nobody who dies and finds good from Allah (in the Hereafter) would wish to come back to this world even if he were given the whole world and whatever is in it, except the martyr who, on seeing the superiority of martyrdom, would like to come back to the world and get killed again (in Allah's Cause)." Narrated Anas: The Prophet said, "A single endeavor (of fighting) in Allah's Cause in the afternoon or in the forenoon is better than all the world and whatever is in it. A place in Paradise as small as the bow or lash of one of you is better than all the world and whatever is in it. And if a houri from Paradise appeared to the people of the earth, she would fill the space between Heaven and the Earth with light and pleasant scent and her head cover is better than the world and whatever is in it." Volume 4, Book 52, Number 54:അബു ഹുറൈറ നിവേദനം നബി അരുളി ,”എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവനെ പേരില്‍ ഞാന്‍ പറയുന്നു ! വിശ്വാസികളില്‍ എന്നെ വേര്പി രിഞ്ഞു ഇരിക്കനാവാത്ത കുറച്ഭു പേരും എന്നെ കൊണ്ട് യാത്ര സൗകര്യം നളക്കനാവാത്ത കുറച്ചു പേരും ഇല്ലയിരുന്നെങ്ങില്‍ നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ മാര്ഗുതിനായി പോരട്ടിക്കുന്ന ഒരു സൈന്യത്തിന്റെയും കൂടെ പോകതിരിക്കില്ലായിരുന്നു . എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവനെ പേരില്‍ ഞാന്‍ പറയുന്നു ! അല്ലാഹുവിന്റെ മാര്ഗകത്തില്‍ രക്തസാക്ഷി ആവുകയും പുനര്ജീവിപ്പിക്കപെടുകയും പിന്നെയും രക്തസാക്ഷി ആവുകയും പുനര്ജീവിപ്പിക്കപെടുകയും പിന്നെയും രക്തസാക്ഷി ആവുകയും പുനര്ജീവിപ്പിക്കപെടുകയും പിന്നെയും രക്തസാക്ഷി ആകുകയും ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെട്ടെനെ “ Narrated Abu Huraira: The Prophet said, "By Him in Whose Hands my life is! Were it not for some men amongst the believers who dislike to be left behind me and whom I cannot provide with means of conveyance, I would certainly never remain behind any Sariya' (army-unit) setting out in Allah's Cause. By Him in Whose Hands my life is! I would love to be martyred in Al1ah's Cause and then get resurrected and then get martyred, and then get resurrected again and then get martyred and then get resurrected again and then get martyred. Volume 4, Book 52, Number 55: അനസ് ബിന്‍ മാലിക് നിവേദനം നബി ഒരു പ്രര്തനയോഗം നടത്തിക്കൊണ്ടു പറഞ്ഞു ,”സൈദ്‌ പതാകയേന്തി രക്ഷ്തസാക്ഷിത്വം വഹിച്ചു ,അടുത്ത് ജാഫര്‍ പതാകയേന്തി രക്ഷ്തസാക്ഷിത്വം വഹിച്ചു,അത് കഴിഞ്ഞു അബ്ദുള്ള ബിന്‍ രവഹയും പതാകയേന്തി രക്ഷ്തസാക്ഷിത്വം വഹിച്ചു, അത് കഴിഞ്ഞു ഖാലിദ്‌ ബിന്‍ അല വാലിദ് പതകയെന്തുകയും അള്ളാഹു വിജയിപ്പിക്കുകയും ചെയ്തു ,അയാള്‍ നായകനായി അവരോധിക്കപ്പെട്ടില്ലെങ്ങില്‍ പോലും . പ്രവാചകന്‍ കൂട്ടിച്ചേര്ത്തു “അവര്‍ നമ്മോടു കൂടെയുള്ളത് നമുക്ക് സന്തോഷം പകരില്ലയിരുന്നു “ ഐബ് എന്നാ നിവെടകാന്‍ കൂട്ടിച്ചേര്ത്തു ,” അതോ പ്രവാചകന്‍ കണ്ണീര്‍ വാര്ത് കൊണ്ട് ഇങ്ങിനെ ആണോ പറഞ്ഞത് “നമ്മോടു കൂടി ഉണ്ടാവുമായിരുന്നത് അവരെ സന്തോഷിപ്പിക്കില്ലായിരുന്നു "Narrated Anas bin Malik: The Prophet delivered a sermon and said, "Zaid took the flag and was martyred, and then Ja'far took the flag and was martyred, and then 'Abdullah bin Rawaha took the flag and was martyred too, and then Khalid bin Al-Walid took the flag though he was not appointed as a commander and Allah made him victorious." The Prophet further added, "It would not please us to have them with us." Aiyub, a sub-narrator, added, "Or the Prophet, shedding tears, said, 'It would not p ease them to be with us." Volume 4, Book 52, Number 57: അനസ് നിവേദനം പ്രവാചകന്‍ ബാനി അമിരിലേക്ക് ബാനി സലിം ഗോത്രത്തിലെ എഴുപതു പേരെ അയച്ചു .അവര്‍ അവിടെ എത്തിയപ്പോള്‍ എന്റെ മാതുലന്‍ പറഞ്ഞു ,’ അവര്‍ നബിയുടെ സന്ദേശം അറിയിക്കാന്‍ അനുവധിക്കുകയാനെങ്ങില്‍ ഞാന്‍ നിങ്ങളെക്കാള്‍ മുന്നേ പോകാം , അനുവടിചില്ലെങ്ങില്‍ നിങ്ങള്‍ എന്റെ കൂടെ ഉണ്ടാവണം “ അങ്ങനെ അദ്ദേഹം മുന്നിലേക്ക്‌ ചെല്ലുകയും ബഹുദൈവവിസ്വസികള്‍ അദ്ദേഹത്തിന് സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു .എന്നാല്‍ അദ്ദേഹം നബിയുടെ സന്ദേശം നല്കിക്കൊണ്ടിരുന്നപ്പോള്‍ അവര്‍ അവരിലെ ഒരാള്ക്ക് ആണ്ഗ്യം കന്നിക്കുകയും അയാള്‍ അദ്ധേഹത്തെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു .എന്റെ മാതുലന്‍ പറഞ്ഞു “അള്ളാഹു വലിയവനാകുന്നു !കാബയിലെ ദൈവത്തിനെ സാക്ഷി നിര്ത്തി ഞാന്‍ പറയുന്നു , ഞാന്‍ വുജയിചിരിക്കുന്നു .അതിനു ശേഷം അവര്‍ അവിടെ ഉള്ളവരെ മുഴുവന്‍ കൊലപ്പെടുത്തുകയും ചെയ്തു .ഒരു വികലംഗന്‍ മാത്രം അതില്‍ നിന്ന് രക്ഷപ്പെടുകയും ഒരു മലയുടെ മുകളിലേക്ക് പോകുകയും ചെയ്തു (ഹമാം ,മറ്റൊരു നിവേദകന്‍ പറയുന്നു ,”മറ്റൊരാള്‍ കൂടി രക്ഷപ്പെട്ടെന്ന് തോന്നുന്നു “.രക്ഷ്ടസാക്ഷികള്‍ എല്ലാം അവരുടെ ദൈവത്തിന്റെ പക്കല്‍ എത്തിയെന്നും അവരില്‍ അദ്ദേഹം സംത്രിപ്തന്‍ ആണെന്നും , അവരെ അദ്ദേഹം ആഹലടിപ്പിച്ചു എന്ന് ജിബ്രീല്‍ പ്രവാചകനെ അറിയിച്ചു .ന്ജ്ഞാഗല്‍ ആല്പിക്കാരുണ്ടായിരുന്നു “ഞങ്ങളുടെ ജനങ്ങളെ അറിയിക്കൂ ഞങ്ങള്‍ ദൈവത്തിന്റെ പക്കല്‍ എത്തിയെന്നും ഞങ്ങളില്‍ അദ്ദേഹം സംത്രിപ്തന്‍ ആണെന്നും ,ഞങ്ങളെ അദ്ദേഹം ആഹ്ലാടിപ്പിചെന്നും .പിന്നീട് ഈ ഖുറാന്‍ ആയതു ഉപേക്ഷിക്കപ്പെട്ടു .പ്രവാചകം നാല്പതു ദിവസം റാല്‍ , ധക്വാന്‍,ബാനി ലിഹ്യാന്‍ , ബാന്‍ ഉസൈയ എന്നീ ഗോത്രങ്ങളിലെ പ്രവാചകനെയും അല്ലാഹുവിനെയും അനുസരിക്കാത്ത കൊലപാതകികളെ ശപിക്കാന്‍ വേണ്ടി അല്ലാഹുവിനോട് അപേക്ഷിച്ചിരുന്നു Narrated Anas: The Prophet sent seventy men from the tribe of Bani Salim to the tribe of Bani Amir. When they reached there, my maternal uncle said to them, "I will go ahead of you, and if they allow me to convey the message of Allah's Apostle (it will be all right); otherwise you will remain close to me." So he went ahead of them and the pagans granted him security But while he was reporting the message of the Prophet , they beckoned to one of their men who stabbed him to death. My maternal uncle said, "Allah is Greater! By the Lord of the Kaba, I am successful." After that they attached the rest of the party and killed them all except a lame man who went up to the top of the mountain. (Hammam, a sub-narrator said, "I think another man was saved along with him)." Gabriel informed the Prophet that they (i.e the martyrs) met their Lord, and He was pleased with them and made them pleased. We used to recite, "Inform our people that we have met our Lord, He is pleased with us and He has made us pleased " Later on this Quranic Verse was cancelled. The Prophet invoked Allah for forty days to curse the murderers from the tribe of Ral, Dhakwan, Bani Lihyan and Bam Usaiya who disobeyed Allah and his Apostle Volume 4, Book 52, Number 58: ജുന്ബാദ് ബിന്‍ സഫ്വാന്‍ നിവേദനം ഒരു വിശുദ്ധ യുധതിനിടയ്ക്കു പ്രവാചകന്റെ വിരലില്‍ രക്തം ഒഴുകി (മുറിഞ്ഞു) .അദ്ദേഹം പറഞ്ഞു “എന്റെ വെറും ഒരു വിരലില്‍ രക്ഷ്ടം ഒഴുകി, നോക്കൂ അല്ലാഹുവിന്റെ മാര്ഗംത്തില്‍ നമ്മള്‍ എന്ത് നേടി എന്ന് “Narrated Jundab bin Sufyan: In one of the holy Battles a finger of Allah's Apostle (got wounded and) bled. He said, "You are just a finger that bled, and what you got is in Allah's Cause." Volume 4, Book 52, Number 59: അബു ഹുറൈറ നിവേദനം നബി അരുളി ,’എന്റെ ആത്മാവ് ആരുടെ കൈവശം ആണി, അവനെ സാക്ഷി നിര്ത്തിന ഞാന്‍ പറയുന്നു !അല്ലാഹുവിന്റെ മാര്ഗRത്തിന് വേണ്ടി പരിക്കേറ്റവര്‍ -- അല്ലഹുവിനരിയാം ആര്ക്കൊുക്കെയാണ് അവന്റെ മാര്ഗകത്തില്‍ പരിക്കെട്ടതെന്നു --- ഉയിര്തെഴുന്നെല്പു നാളില്‍ മുറിവുകള്‍ രക്തവര്ണംറ ആണെങ്കിലും കഷ്ടൂരിയുടെ മണം ആയിരിക്കുംNarrated Abu Huraira: Allah's Apostle said, "By Him in Whose Hands my soul is! Whoever is wounded in Allah's Cause....and Allah knows well who gets wounded in His Cause....will come on the Day of Resurrection with his wound having the color of blood but the scent of musk."

Sunday, September 23, 2012

പ്രവാചകനിന്ദ !

1)അനസ് (റ)വില്‍ നിന്നും നിവേദനം. തിരുമേനി പത്നിമാരേയെല്ലാവരെയും രാ ത്രി യോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദ൪ശിക്കാറുണ്ടായിരുന്നു .ആ പ ത്നി മാ൪ പതിനൊന്നു പേരുണ്ടായിരുന്നു.ഒരു റിപ്പോ൪ട്ടില്‍ ഒമ്പത് എന്നും പറ ഞ്ഞിട്ടുണ്ട്. അങ്ങിനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനി ക്കു കഴിയുമോ എന്ന് അനസിനോടു ചില൪ ചോദിച്ചു "മുപ്പതുപേരുടെ ശക്തിയാണ് തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു "വെ ന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത് (കിതാബ് അല്‍ഗുസ്ല്‍ .ബുഖാരി) 2)ജാബിറില്‍ നിന്നും നിവേദനം ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്ത്രീയെ നോക്കി ഉടന്‍ പ്രവാചകന്‍ തന്റെ ഭാര്യയായ സൈനബയുടെ അടുത്തേക്ക് പോയി .അപ്പോള്‍ അവ൪ തോല്‍ സഞ്ചി വൃത്തിയാക്കുകയായിരുന്നു .പിന്നീട് പ്രവാചകന്‍ അവരുമാ യി ആഗ്രഹ പൂ൪ത്തീകരണം നടത്തി എന്നിട്ട് അദ്ദേഹം തന്റെ സ്വഹാബികളുടെ അടുത്ത് ചെന്നു പറഞ്ഞു നിങ്ങളുടെ അടുത്ത് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടാല്‍, അവ൪ പിശാചിന്റെ വേഷധാരണത്തോടുകൂടിയാണ് വരുന്നതും പോകുന്നതും.അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ നോക്കിയാല്‍ അവന്‍ തന്റെ ഭാര്യയെ സമീ പിക്കുകയും അവളുമായി ശയിക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഇവന്റെ മനസ്സ് ഇത്ത രം ആഗ്രഹങ്ങളില്‍ നിന്നും മറ്റിനി൪ത്തപ്പെടും (കിതാബ് അന്നികാഹ് .മുസ്ലിം) 3)“ അനസില്‍ നിന്നും നിവേദനം ഖൈബ൪ യുദ്ധശേഷം തടവുകാരേയെല്ലാം ഒരു മിച്ചു കൂട്ടി . വാഹിയ പ്രവാചകന്റെ അടുത്തുവരികയും തടവുകാരില്‍ നിന്നും ഒരു അ ടിമ സ്ത്രീയെ തനിക്കു നല്‍കണമെന്നു അപേക്ഷിക്കുകയും ചെയ്തു .പ്രവാചകന്‍ ഏ തെങ്കിലും ഒരു സ്ത്രീയെ തെരഞ്ഞെടുക്കുവാന്‍ അനുവാദം നല്‍കി. അദ്ദേഹം സഫിയ യെ തിരഞ്ഞെടുത്തു .അപ്പോള്‍ ചിലയാളുകള്‍ നബിയുടെ അടുത്തു വരികയും ഖു റൈസ ഗോത്രത്തിലെ സമുന്നതയായ സഫിയയെ പ്രവാചകന്‍ അറിയാതെയാണ് വാഹിയക്കു നല്‍കിയതെന്നും ,അവള്‍ പ്രവാചകനാണ് ഏറ്റവും അനുയോജ്യമെ ന്നും പറഞ്ഞു .അങ്ങിനെ പ്രവാചകന്‍ സഫിയയെയും കൂട്ടി വാഹിയയോട് പ്രവാ ചകന്റെ അടുക്കല്‍ വരുവാന്‍ കല്‍പിക്കുകയും സഫിയയെ പ്രവാചകന്‍ കണ്ടപ്പോ ള്‍ വാഹിയയോടു തടവുകാരില്‍ നിന്നും വേറൊരു സ്ത്രീയെ തിരഞ്ഞെടുക്കുവാന്‍ പറ യുകയും ചെയ്തു. അനസ് പറയുന്നു ,പ്രവാചകന്‍ സഫിയയെ മോചിപ്പിക്കുകയും വി വാഹം കഴിക്കുകയും ചെയ്തു (കിതാബുസ്സ്വലാത്ത് .ബുഖാരി) 4)"ഇബ്നു ഇസ്ബാഖ് പറഞ്ഞു അദ്ദേഹം ഇബ്നു ഇസ്ഹാഖില്‍ നിന്നും നിവേദനം ചെയ്തു പ്രവാചകന്റെ മുമ്പില്‍ അബ്ബാസിന്റെ മകള്‍ ഉമ്മുഹബീബ അങ്ങോട്ടും ഇ ങ്ങോട്ടും പോകുന്നതായി കണ്ടു പ്രവാചകന്‍ പറഞ്ഞു .അവള്‍ കന്യയാകുന്ന കാലം വരെ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഞാന്‍ അവളെ വിവാഹം കഴിക്കും. പ ക്ഷെ അവള്‍ കന്യയാകുന്നതിനുമുമ്പേ നബി മരിച്ചു.” 5) ആയിശയില്‍ നിന്നും നിവേദനം വലിയ അശുദ്ധിയുള്ളവരായിരിക്കെ ഞാനും പ്രവാചകനും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു .ഞാന്‍ ആ൪ത്തവ കാരിയായിരിക്കെ, എന്നോടു തുറന്ന വസ്ത്രം ധരിക്കാന്‍ കല്‍പിക്കുകയും ഞങ്ങള്‍ ലൈംഗികമായി ബന്ധപ്പെടുകയും ചെയ്യാറുണ്ടായിരുന്നു (കിതാബ് അല്‍ഹൈള് .ബുഖാരി ) 6)ആയിശയില്‍ നിന്നും നിവേദനം ,നോമ്പുകാരനായിരിക്കെ പ്രവാചകന്‍ ഞാനു മായി ബന്ധപ്പെടുകയും എന്നെ ചുംബിക്കുകയും ചെയ്യുമായിരുന്നു .ആഗ്രഹങ്ങളില്‍ ന്നും വിട്ടു നിങ്ങളേക്കാള്‍ ശക്തവാനായിരുന്നു അദ്ദേഹം(കിതാബു അസ്സ്വിയാം ബു ഖാരി) 7)അബൂഹുറൈറയില്‍ നിന്നും നിവേദനം . ബാങ്കുവിളിക്കപ്പെടുകയും ഞങ്ങളെല്ലാം വരികള്‍ നേരെയാക്കി കാത്തുനില്കുകയുമായിരുന്നു .പ്രവാചകന്‍ വരികയും അദ്ദേ ഹം അദ്ദേഹത്തിന്റെ സ്ഥാനത്തു നില്‍ക്കുകയും ചെയ്തു. അപ്പോള്‍ കുളിനി൪ബന്ധ മാണെന്നുള്ള ഓ൪മ്മ വന്നു .ഞങ്ങളോടു അതേ സ്ഥാനങ്ങളില്‍ തന്നെ നില്‍ക്കുവാ ന്‍ കല്‍പിക്കുകയും ചെയ്തു .മുടിയില്‍ നിന്നും വെള്ളം ഒലിക്കുന്ന അവസ്ഥയില്‍ ത ന്നെ അദ്ദേഹം കുളി കഴിഞ്ഞുവന്നു .അങ്ങിനെ അദ്ദേഹം തക്ബീ൪ വിളിക്കുകയും ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം നമസ്കാരം നി൪വ്വഹിക്കുകയും ചെയ്തു. (കിതാ ബ് അല്‍ഗുസ്ല്‍ .ബുഖാരി) 8)അനസില്‍ നിന്നും നിവേദനം ,സൈദ് സൈനബയെ വിവാഹം മോചനം നട ത്താന്‍ തീരുമാനിച്ചു .സൈദ് സൈനബയോടു ഈ വിവരം പറയുകയും സൈനബ തന്റെ ആളുകളോടു ഈ വിഷയം ച൪ച്ച ചെയ്യണമെന്നു പറയുകയും ചെയ്തു .അതേ സമയം തന്നെ വഹ് യ് വരികയും പ്രവാചകന്‍ സൈനബയുടെ അനുവാദം ഇല്ലാ തെ തന്നെ അവരുടെ വീട്ടില്‍ പ്രവേശിക്കുകയും ചെയ്തു.തിബ്രിയുടെ തഫ്സീറില്‍ വി വരിക്കുന്നു :- പ്രവാചകന്‍ സൈദിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു . അപ്പോള്‍ സൈദ് അവിടെ ഉണ്ടായിരുന്നില്ല .സൈനബ അവിടെ നിന്നു വസ്ത്രം മാറുന്നത് പ്രവാചകന്‍ കാണുകയും അവരുടെ സൗന്ദര്യത്തില്‍ പ്രവാചകന്‍ ആകൃ ഷ്ടനാവുകയും ചെയ്തു. സൈദ് നബിയുടെ ദത്തു പുത്രനായ കാരണം ,ജനങ്ങള്‍ തനി ക്കെതിരാകുമോ എന്നു ഭയന്ന പ്രവാചകന്‍ സൈദിനോടു തന്നെ സൈനബയെ കൂ ടെ നി൪ത്തുവാനും വിവാഹമോചനത്തില്‍ നിന്നും വിലക്കുകയും ചെയ്തു .ഒടുവില്‍ സൈദ് പൂ൪ണ്ണമായും വിവാഹമോചനത്തിനു സമ്മതിച്ചപ്പോള്‍ ,നിക്കാഹോ ,വി വാഹമൂല്ല്യമോ ,വിളംബരം അഥവാ അനുവാദമോ ഒന്നും ഇല്ലാതെ തന്നെ ആദ്യരാ ത്രി ആഘോഷിച്ചു.

Thursday, September 20, 2012

സ്വഹാബികളുടെ ഈമാന്‍ !

ജാബിര്‍ പറയുന്നു :ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാരസാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു വ്യാപാര സംഘം അതു വഴി വന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. പലരും പള്ളി വിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര്‍ മാത്രമാണു തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കാണുന്ന പക്ഷം നിന്നെ നില്‍ക്കുന്ന സ്ഥിതിയില്‍ വിട്ട് കൊണ്ട് അവര്‍ അങ്ങോട്ടു തിരിഞ്ഞു പോകും” എന്ന കുര്‍ ആന്‍ കല്‍പ്പന വന്നത് അപ്പോഴാണു. [ബുഖാരി ] രണ്ടു കാര്യം വ്യക്തം. അക്കാലത്തെ ഈമാനുള്ള അറബികള്‍ പോലും നബിയെയും അദ്ദേഹത്തിന്റെ ദൈവത്തെയും കാര്യമായി എടുത്തിരുന്നില്ല. നബിക്കു ദേഷ്യം വന്നാല്‍ അല്ലാഹുവിനും ദേഷ്യം വരുമായിരുന്നു, ഉടന്‍ ഒരു ആയത്തും അവതരിക്കുമായിരുന്നു !!!

Monday, February 27, 2012

ഉമറിന്റെ വെളിപാട് !

ഉമര്‍ പറയുന്നു: മൂന്നു വിഷയങ്ങളില്‍ അല്ലാഹുവിന്റെ കല്പനകളും എന്റെ അഭിപ്രായങ്ങളും ഒന്നായി വന്നു. ദൈവദൂതരേ മഖാമു ഇബ്രാഹീമിനെ നാം നമസ്കാരസ്ഥലമാക്കി വെച്ചാല്‍ നന്നായിരുന്നു എന്ന് ഒരിക്കല്‍ ഞാന്‍ തിരുമേനിയെ ഉണര്‍ത്തി. അപ്പോഴാണു മഖാമു ഇബ്രാഹീമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കുക എന്ന കല്പനയുണ്ടായത്. ദൈവദൂദരേ സ്വപത്നിമാരോട് ജനദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കാന്‍ കല്‍പ്പിച്ചെങ്കില്‍ നന്നായിരുന്നു, അവരോട് ഇന്നു ദുഷ്ടരും ശിഷ്ടരുമൊക്കെ സംസാരിക്കുന്നുണ്ടല്ലോ , എന്നു ഞാന്‍ പറഞ്ഞപ്പോഴാണു പര്‍ദ്ദയുടെ ആയത്ത് അവതരിച്ചത്. തിരുമേനിയുടെ പത്നിമാര്‍ തിരുമേനിക്കെതിരില്‍ സ്വാഭിമാനം ഉയര്‍ത്തിക്കൊണ്ടു സംഘടിച്ചു. അപ്പോള്‍ തിരുമേനി നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിനു പകരം നല്‍കാനിടയുണ്ടെന്നു ഞാനാ പത്നിമാരോടു പറഞ്ഞു. അപ്പോഴാണു ഈ ആയത്ത് 66-5 അവതരിച്ചത്. [ബുഖാരി ,സി എന്‍ പരിഭാഷ, അധ്യായം 8 ---255]

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !
അനസ് പറയുന്നു. തിരുമേനിക്ക് ഒരിക്കല്‍ (പള്ളിയില്‍)ഖിബ്ലയുടെ ഭാഗത്ത് അല്പം കഫം കണ്ടത് അസുഖകരമായി തോന്നി. അതിന്റെ ലക്ഷണം മുഖത്തു പ്രത്യക്ഷപ്പെട്ടു. തിരുമേനി എഴുന്നേറ്റ് അവിടെനിന്നും അതു നീക്കം ചെയത ശേഷം അരുളി:- “നിങ്ങളില്‍ ആരെങ്കിലും നിസ്കരിക്കാന്‍ നിന്നാല്‍ തന്റെ നാഥ നോടു രഹസ്യ സംഭാഷണം നടത്തുകയാണെന്നും അവനും ഖിബ്ലയ്ക്കുമിടയില്‍ നാഥന്‍ നില്‍ക്കുന്നുണ്ടെന്നും ഓര്‍ത്തു കൊള്ളട്ടെ. നിങ്ങളാരും മുന്‍ വശത്തേക്കു തുപ്പരുത്. ഇടതു ഭാഗത്തേക്കു തുപ്പട്ടെ. അല്ലെങ്കില്‍ കാലിന്റെ അടിയിലേക്ക് “ . ഇത് അരുളിയിട്ട് തിരുമേനി തന്റെ തട്ടമെടുത്ത് അതില്‍ തുപ്പി. അതിന്റെ ഒരു ഭാഗം മറ്റേ ഭാഗം കൊണ്ട് അമര്‍ത്തി. , “അല്ലെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യട്ടെ “ എന്നരുളി. [ബുഖാരി. അധ്യായം 8-സി എന്‍ പരിഭാഷ]

Tuesday, January 17, 2012

ഇസ്ലാമിക വൈദ്യം !

ഇബ്നു അബ്ബാസ് പറഞ്ഞു: ഹസന്‍ , ഹുസൈന്‍ എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കണമെന്ന് തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതേ വാക്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ പിതാവ് ഇബ്രാഹിം ,ഇസ്മായില്‍, ഇഷാഖ് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് എന്ന് തിരുമേനി അരുളി. “എല്ലാ പിശാചുക്കളില്‍നിന്നും വിഷ ജന്തുക്കളില്‍നിന്നും ഉപദ്രവകരമായ ‘കരിംകണ്ണുകളി’ല്‍ നിന്നും അല്ലാഹുവിന്റെ തത്വസമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന ഞാനിതാ അഭയം തേടുന്നു”.

“ആയിഷ പറയുന്നു: കണ്ണേറു തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ നബി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1925)

“ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു. “(ബുഖാരി-1926)

പാമ്പു കടിച്ചാല്‍ ചികിത്സിക്കേണ്ടതെങ്ങനെയെന്നും നബി പഠിപ്പിച്ചിട്ടുണ്ട്.

“വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1928)
“ജാബിര്‍ പറയുന്നു: തിരുമേനി അരുളി : “രാവ് ഇരുട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍നിന്നു പുറത്തു പോകുന്നതു തടഞ്ഞു കൊള്ളുക. കാരണം ആ സമയത്താണ് പിശാചുക്കള്‍ ഭൂമുഖത്തു പരക്കുന്നത്. “ (ബുഖാരി-1348)പിശാചുക്കളുടെ ഉപദ്രവം പല“ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.” (ബുഖാരി-1350)
“നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല. “(ബുഖാരി-1351)
പനി നരകത്തിന്റെ ആവിയില്‍ പെട്ടതാണ്. വെള്ളം കൊണ്ടു തണുപ്പിക്കുക . നബി ബുഖാരി-1342
രാവിലെ എണീറ്റാല്‍ മൂക്കില്‍ മൂന്നു പ്രാവശ്യം വെള്ളം കയറ്റി ചീറ്റണം. എന്തുകൊണ്ടെന്നാല്‍ രാത്രി പിശാചു മൂക്കിലാണു കഴിച്ചു കൂട്ടുക . നബി -ബു: 1352
ഇബ്നുഅബ്ബാസ്‌(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന്‌ സംഗതികളില്‍ ഉണ്ട്‌. തേന്‍ കുടിക്കുക, കൊമ്പ്‌ വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്‍റെ അനുയായികളോട്‌ ചൂട്‌ വെക്കരുതെന്ന്‌ ഞാനിതാനിര്‍ദ്ദേശിക്കുന്നു. (ബുഖാരി. 7. 71. 584)
അബൂസഈദ്‌(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ)യോട്‌ പറഞ്ഞു: എന്‍റെ സഹോദരന്‍റെ വയറിന്ന്‌ സുഖമില്ല. നബി(സ)അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക ആ മനുഷ്യന്‍ രണ്ടാമതും നബി(സ)യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുകയെന്ന്‌ നബി(സ) അരുളി: വീണ്ടും അയാള്‍ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി(സ) അരുളി: അല്ലാഹു പറഞ്ഞത്‌ സത്യം തന്നെ. നിന്‍റെ സഹോദരന്‍റെ വയറ്‌ കളവാക്കി നീ തേന്‍ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന്‌ വീണ്ടും തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു. (ബുഖാരി. 7. 71. 588)
ഖാലിദ്‌(റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്‌(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച്‌ രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്‌. ഇബ്നു അബീഅതീഖ്‌(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത്‌ പൊടിക്കുക. ശേഷം സൈത്തൂണ്‍ എണ്ണ ചേര്‍ത്ത്‌ അദ്ദേഹത്തിന്‍റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ(റ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നബി(സ) അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്‌. (ബുഖാരി. 7. 71. 591)
അസ്മാഅ്‌(റ) നിവേദനം: പനി പിടിച്ച ഒരു സ്ത്രീയെ എന്‍റെയടുക്കല്‍ കൊണ്ടു വന്നാല്‍ ആദ്യം അവള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ തണുത്ത വെളളമെടുത്ത്‌ അതു അവളുടെ മാറിടത്തിലൊഴിക്കും. പനിയെ വെളളം കൊണ്ട്‌ തണുപ്പിക്കുവാന്‍ നബി(സ) ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന്‌ പറയുകയും ചെയ്യും. (ബുഖാരി. 7. 71. 620)
സാബിതു(റ) പറയുന്നു: ഞാന്‍ അനസ്‌(റ)ന്‍റെ അടുത്ത്‌ പ്രവേശിച്ച്‌ എനിക്ക്‌ അസുഖം ബാധിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു. അപ്പോള്‍ അനസ്‌(റ)പറഞ്ഞു: നബി(സ)യുടെ മന്ത്രം ഞാന്‍ നിനക്ക്‌ മന്ത്രിക്കട്ടെയോ? അതെയെന്ന്‌ ഞാന്‍ പ്രത്യുത്തരം നല്‍കി. അപ്പോള്‍ അനസ്‌(റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ജനങ്ങളുടെ രക്ഷിതാവേ! പീഡനം ഇല്ലാതാക്കുന്നവനേ! നീ ശമനം നല്‍കേണമേ!. . . . . . . (ബുഖാരി. 7. 71. 638)
ആയിശ(റ) നിവേദനം: അല്ലാഹുവിന്‍റെ നാമത്തില്‍ നമ്മുടെ നാഥന്‍റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ്‌ നമ്മില്‍ ചിലരുടെ തുപ്പ്നീരോട്‌ കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന്‌ നബി(സ) രോഗിയെ നോക്കിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കും. (ബുഖാരി. 7. 71. 642
നിങ്ങള്‍ ഊദ് ഹിന്ദി ഉപയോഗിച്ചുകൊള്ളുക. അതിനു ഏഴു രോഗങ്ങളെ സുഖപ്പെടുത്താന്‍ കഴിവുണ്ട്. ബു:1917
തൊണ്ട വ്വേദനക്കു കുസ്ത്ുപായ്യോഗിക്കുക ബു:1918
നേരം പുലരുവോളം ഉറങ്ങുന്നത് പിശാച് ചെവിയില്‍ മൂത്രമൊഴിച്ചതുകൊണ്ടാണ് : നബിവചനം -ബുഖാരി-582
പാമ്പുകള്‍ കണ്ണിന്റെ കാഴ്ച്ക നശിപ്പിക്കും, ഗര്‍ഭം അലസിപ്പിക്കും. പാമ്പുകളെ കൊല്ലുക ! ബുഖാരി-1353
പ്ലേഗ് അല്ലാഹു അയക്കുന്ന ശിക്ഷയാണ്. അതു ബാധിച്ചു മരിച്ചാല്‍ രക്തസാക്ഷികളെപ്പോലെ സ്വര്‍ഗ്ഗം ഉറപ്പാണ്. 1412
തിരുമേനി ഒരു പാത്രം വെള്ളം വരുത്തി അതുകൊണ്ട് കയ്യും മുഖവും കഴുകിയ ശേഷം അതില്‍ തുപ്പി. എന്നിട്ട് അബൂ മൂസയോടും ബിലാലിനോടും പറഞ്ഞു: നിങ്ങള്‍ രണ്ടു പേരും അതില്‍ നിന്നും കുറേശെ കുടിക്കുക. മുഖത്തും നെഞ്ചിലും അല്പം തെളിക്കുകയും ചെയ്യുക. സന്തുഷ്ടരായിക്കൊള്ളുക. അവര്‍ പാത്രം എടുത്ത് അപ്രകാരം ആവര്‍ത്തിച്ചു. അന്നേരം ഉമ്മുസലമ മറക്കു പിന്നില്‍ നിന്നുകൊണ്ട് നിങ്ങള്‍ രണ്ടു പേരും മാതാവിനു വേണ്ടി അല്പം ബാക്കി വെക്കുക എന്നു പറഞ്ഞു. അതനുസരിച്ച് അതില്‍ നിന്നും കുറച്ച് അവര്‍ ബാക്കി വെക്കുകയും ചെയ്തു . ബുഖാരി -1628
കൂണ്‍ മന്നായില്‍ പെട്ടതാണ്. അതിന്റെ നീര്‍ നേത്ര രോഗത്തിനു മരുന്നാണ്. ബു:-16
അജ്വ ഇനത്തില്‍ പെട്ട ഏഴ് ഈത്തപ്പഴം എല്ലാ ദിവസവും കഴിക്കുന്നവര്‍ക്ക് വിഷബാധയോ മാരണമോ[സിഹ്ര്] ഏല്‍ക്കില്ല :- ബുഖാരി 1856
സിംഹത്തെ ഭയന്നോടും പോലെ കുഷ്ഠരോഗികളില്‍ നിന്നും ഓടിയകന്നു കൊള്ളൂക ബു:-1920
ചെവി വേദനയുണ്ടെങ്കില്‍ മന്ത്രിച്ചൂതുക.ബു:-1922
മുഖത്തു പാടുള്ള കുട്ടിയെ കണ്ടപ്പോള്‍ നബി അരുളി: അവളെ കണ്ണേറു ബാധിച്ചിരിക്കുന്നു. നിങ്ങള്‍ അവളെ മന്ത്രിച്ച് ഊതുക :- 1926
വല്ലവരുടെയും പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ നല്ലവണ്ണം അതില്‍ മുക്കിയ ശേഷം കുടിക്കുക, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ രോഗശമനവുമാണ്. നബിവചനം- ബുഖാരി- 1934

Saturday, June 27, 2009

Story of the assassination of Ka’b

Many people don’t know it, but the holy prophet was a wise man. Even when he ordered the assassination of other people, he made sure there are some lessons to be learned by the Muslim Ummah. In this article, we discuss the “holy” assassination of Ka’b Bin Al-Ashraf. After all, since Muhammad was a Un”Holy” prophet, it is deserving to call his assassinations Un”holy”. We, good Muslims, need to tweak some supposedly “negative” moral concepts like assassinations, so that they look good if the holy prophet (PBUH) did them. The story of this assassination can be found in many sources. Let us start from the “Sirat” (The Life of Muhammad – A translation of Ibn Ishaq’s SIRAT RASUL ALLAH. Translated by A. Guillaume). The full story can be found on pages 364 through 368.

The “Sirat” Story of the assassination of Ka’b


In the battle of Badr, which the Meccans lost to the Muslims, many were killed. Amongst them were some of the Meccan respected leaders (pp.364-5). When Ka’b, one of the Bani Al-Nadir leaders (A Jewish tribe that lived in Medina) heard of the news, he was very upset and saddened, especially on hearing the death of two of the Meccan leaders whom he respected and loved (Zayd and Abdullah bin Rawaha). He was saddened by the news, and went to Mecca. And stayed with Al-Muttalib bin Abu Wada’a who was married to Atika bint Abul Is. She took him in and entertained him hospitably. As a side note here we can see how the role of women in Mecca in pre-Islamic times was honorable. They were an active part of the household. Nowadays, when you go to a true Muslims house, women are hidden in the inner part of the house. You can only visit with the men if you are a male. From all that I read about the role of women in Pre-Islamic times in the Arabian peninsula was more dignified and had an active participation in the social life of the community that went staggered when Islam ruled. Moving along, Ka’b bewailed the slain of Quraysh in the battle of Badr. He composed some poetry that was mostly grieving for the dead (pp.365-7). Then he composed amatory verses of an insulting nature about the Muslim women. Does such a behavior demand a plot of assassination? Off course not. But, according to the holy prophet it does. Here is what Muhammad said:


Who will rid me of Ibnul’Ashraf (Meaning Ka’b. Muhammad Just wanted him killed)

Muhammad bin Maslama answers the call of the prophet of doom and says:

I will deal with him for you, O apostle of Allah, I will kill him

And Muhammad answers:


Do so if you can (note how the holy prophet is not pushing it. He is telling him to do it if only he can! This is a good moral lesson for us good Muslims. We only assassinate when we can! The idea that assassination is morally wrong just does not exist in the mind of an evil cult leader like Muhammad.)


Then Muhammad bin Maslama goes on a fasting spree for three days aside from what is absolutely necessary. The prophet summoned him after that and asked him why he gave up eating and drinking. Bin Maslama tells the prophet that this assassination undertaking may be difficult to fulfill. And, again, the prophet assures Muhammad bin Maslama by saying “All that is incumbent upon you is that you should try.” What a passionate prophet! He is just giving Bin Maslama the green light to try to kill someone, and assures him that things will be okay, even if he fails to kill Ka’b. And again, the moral predicate of killing another human being for no good reason, if a reason at all, does not come to the mind of this evil prophet. Muhammad bin Maslama, then, tells the prophet “ O apostle of Allah, we shall have to tell lies” upon which the prophet answers “Say what you like, for you are free in the matter”.


So far we have two major moral dilemmas that are rejected by any decent human being, but are accepted and encouraged by prophet Muhammad: assassination and lying.


The story continues, and Bin Maslama and others, including a foster brother of Ka’b, go to see Ka’b and visit with him and recite poetry and talk in a negative tone about the prophet. They ask Ka’b to give them food for their families on account of paying him back later. An agreement issues that they’ll come back for this end and bring him weapons to leave as a pledge that they’ll pay him back. It was Ka’b’s foster brother who suggested weapons. Ka’b accepted that. But his foster brother’s idea is not to get him, Ka’b, alarmed when he sees them back carrying weapons. The men go back and meet with the prophet. The prophet was supportive and walked with them a good distance on their night trip to go and assassinate Ka’b. Then he sent them saying “Go in Allah’s name. O Allah help them.” As you can see, prophet Muhammad was such a supportive man. He enlisted Allah’s help to assassinate a man!. The story continues with these men going to Ka’b’s castle. His foster brother calls him while he is in bed. Ka’b had been recently married. His wife had a sixth sense and said to him “ You are at war, and those who are at war do not go out at this hour”. Ka’b is not bothered by her comment, I suspect mainly because his foster brother was calling. Those of us who have foster children or brothers or sisters know that such individuals are family. It is this sense of security, I believe, that delivered Ka’b to his enemies (by the way, using a family member to kill another was utilized at least twice by Muhammad. This incident is one of them. Ali Sina mentions another interesting story about a son plotting and killing his father. This is a behavior that can be seen in cult members – see Sina’s book 2nd edition, pages 232-3). In any case, Ka’b’s wife still tells him about his foster brother “ By God, I can feel evil in his voice”. Even so, her words did not get through to Ka’b and he goes out to see the men who came to see him. They play a cheap trick of smelling the perfume on his head and complementing him on that. Bin Maslama finally gets a hold of his head and tells his companions “Smite the enemy of Allah”. To his credit, Ka’b gave out a good fight, but with many men attacking him, he was on the losing end, and died. After that assassination, the four Muslim men involved in the incident go to the apostle of Allah, prophet Muhammad, at the end of the night and salute him while he was praying! (that must have been some prayer considering the evil he had plotted that very night!). Muhammad comes out to them and they tell him that they had just killed Allah’s enemy. One of the men was wounded and bleeding from the attack on Ka’b. Muhammad spat on the wounds and all men went back to their families afterwards. The Muslim Ummah had triumphed again, by assassinating another human being.


One of the interesting parts of the above story is having a foster brother of Ka’b, who is really just like a blood brother, involved in the assassination incident. It is very difficult to understand this without understanding the mentality of a cult member, and how a cult transforms family members to become real enemies. It is this part of the story that made Ka’b vulnerable to the Muslims. Without his foster brother involved with the Muslims, we believe Ka’b would have been able to live another day. However, this was not to be. Prophet Muhammad’s evil intentions against him fully materialized on that cursed night.


Hadith Narrations Regarding the Assassination of Ka’b

Bukhari


Volume 4, Book 52, Number 271:

Narrated Jabir:

The Prophet said, “Who is ready to kill Ka’b bin Ashraf (i.e. a Jew).” Muhammad bin Maslama replied, “Do you like me to kill him?” The Prophet replied in the affirmative. Muhammad bin Maslama said, “Then allow me to say what I like.” The Prophet replied, “I do (i.e. allow you).”

Bukhari

Volume 3, Book 45, Number 687:

Narrated Jabir bin ‘Abdullah:


Allah’s Apostle said, “Who would kill Ka’b bin Al-Ashraf as he has harmed Allah and His Apostle ?” Muhammad bin Maslama (got up and) said, “I will kill him.” So, Muhammad bin Maslama went to Ka’b and said, “I want a loan of one or two Wasqs of food grains.” Ka’b said, “Mortgage your women to me.” Muhammad bin Maslama said, “How can we mortgage our women, and you are the most handsome among the Arabs?” He said, “Then mortgage your sons to me.” Muhammad said, “How can we mortgage our sons, as the people will abuse them for being mortgaged for one or two Wasqs of food grains? It is shameful for us. But we will mortgage our arms to you.” So, Muhammad bin Maslama promised him that he would come to him next time. They (Muhammad bin Maslama and his companions came to him as promised and murdered him. Then they went to the Prophet and told him about it.

Bukhari

Volume 5, Book 59, Number 369:

Narrated Jabir bin ‘Abdullah:

Allah’s Apostle said, “Who is willing to kill Ka’b bin Al-Ashraf who has hurt Allah and His Apostle?” Thereupon Muhammad bin Maslama got up saying, “O Allah’s Apostle! Would you like that I kill him?” The Prophet said, “Yes,” Muhammad bin Maslama said, “Then allow me to say a (false) thing (i.e. to deceive Ka’b). “The Prophet said, “You may say it.” Then Muhammad bin Maslama went to Ka’b and said, “That man (i.e. Muhammad demands Sadaqa (i.e. Zakat) from us, and he has troubled us, and I have come to borrow something from you.” On that, Kab said, “By Allah, you will get tired of him!” Muhammad bin Maslama said, “Now as we have followed him, we do not want to leave him unless and until we see how his end is going to be. Now we want you to lend us a camel load or two of food.” (Some difference between narrators about a camel load or two.) Kab said, “Yes, (I will lend you), but you should mortgage something to me.” Muhammad bin Mas-lama and his companion said, “What do you want?” Ka’b replied, “Mortgage your women to me.” They said, “How can we mortgage our women to you and you are the most handsome of the ‘Arabs?” Ka’b said, “Then mortgage your sons to me.” They said, “How can we mortgage our sons to you? Later they would be abused by the people’s saying that so-and-so has been mortgaged for a camel load of food. That would cause us great disgrace, but we will mortgage our arms to you.” Muhammad bin Maslama and his companion promised Kab that Muhammad would return to him. He came to Kab at night along with Kab’s foster brother, Abu Na’ila. Kab invited them to come into his fort, and then he went down to them. His wife asked him, “Where are you going at this time?” Kab replied, “None but Muhammad bin Maslama and my (foster) brother Abu Na’ila have come.” His wife said, “I hear a voice as if dropping blood is from him, Ka’b said. “They are none but my brother Muhammad bin Maslama and my foster brother Abu Naila. A generous man should respond to a call at night even if invited to be killed.” Muhammad bin Maslama went with two men. (Some narrators mention the men as ‘Abu bin Jabr. Al Harith bin Aus and Abbad bin Bishr). So Muhammad bin Maslama went in together with two men, and sail to them, “When Ka’b comes, I will touch his hair and smell it, and when you see that I have got hold of his head, strip him. I will let you smell his head.” Kab bin Al-Ashraf came down to them wrapped in his clothes, and diffusing perfume. Muhammad bin Maslama said. ” have never smelt a better scent than this. Ka’b replied. “I have got the best ‘Arab women who know how to use the high class of perfume.” Muhammad bin Maslama requested Ka’b “Will you allow me to smell your head?” Ka’b said, “Yes.” Muhammad smelt it and made his companions smell it as well. Then he requested Ka’b again, “Will you let me (smell your head)?” Ka’b said, “Yes.” When Muhammad got a strong hold of him, he said (to his companions), “Get at him!” So they killed him and went to the Prophet and informed him. (Abu Rafi) was killed after Ka’b bin Al-Ashraf.”

Muslim


Chapter 41: THE MURDER OF KA’B B. ASHRAF, (THE EVIL GENIUS) OF THE JEWS
Book 019, Number 4436:

It has been narrated on the authority of Jabir that the Messenger of Allah (may peace be upon him) said: Who will kill Ka’b b. Ashraf? He has maligned Allah, the Exalted, and His Messenger. Muhammad b. Maslama said: Messenger of Allah, do you wish that I should kill him? He said: Yes. He said: Permit me to talk (to him in the way I deem fit). He said: Talk (as you like). So, Muhammad b. Maslama came to Ka’b and talked to him, referred to the old friendship between them and said: This man (i. e. the Holy Prophet) has made up his mind to collect charity (from us) and this has put us to a great hardship. When be heard this, Ka’b said: By God, you will be put to more trouble by him. Muhammad b. Maslama said: No doubt, now we have become his followers and we do not like to forsake him until we see what turn his affairs will take. I want that you should give me a loan. He said: What will you mortgage? He said: What do you want? He said: Pledge me your women. He said: You are the most handsome of the Arabs; should we pledge our women to you? He said: Pledge me your children. He said: The son of one of us may abuse us saying that he was pledged for two wasqs of dates, but we can pledge you (cur) weapons. He said: All right. Then Muhammad b. Maslama promised that he would come to him with Harith, Abu ‘Abs b. Jabr and Abbad b. Bishr. So they came and called upon him at night. He came down to them. Sufyan says that all the narrators except ‘Amr have stated that his wife said: I hear a voice which sounds like the voice of murder. He said: It is only Muhammad b. Maslama and his foster-brother, Abu Na’ila. When a gentleman is called at night even it to be pierced with a spear, he should respond to the call. Muhammad said to his companions: As he comes down, I will extend my hands towards his head and when I hold him fast, you should do your job. So when he came down and he was holding his cloak under his arm, they said to him: We sense from you a very fine smell. He said: Yes, I have with me a mistress who is the most scented of the women of Arabia. He said: Allow me to smell (the scent on your head). He said: Yes, you may smell. So he caught it and smelt. Then he said: Allow me to do so (once again). He then held his head fast and said to his companions: Do your job. And they killed him.

Muslim Apologetics Defense of Muhammad’s crime in Assassinating Ka’b Bin Al-Ashraf

Sami Zaatari


(Link: http://www.answering-christianity.com/sami_zaatri/rebuttal_to_silas_2.htm

In a response to a gentleman named Silas, who raised some issues against Muhammad regarding his assassination of Ka’b, Mr. Zaatari is keen on defending the prophet no matter what. According to Zaatari, Ka’b brought that upon himself. He says:

the prophet Muhammad killed Kab because Kab incited people to kill Muhammad. So therefore no crime was done.

Zaatari’s defence rests on the fact that Ka’b went to Mecca and incited people to kill Muhammad. True, Ka’b did talk negative about the Muslims camp. His Meccan friends were killed by the Muslims. He was weeping with the Meccans in Mecca for the death of their honorable men who were also his friends. What would you do if those leaders of slain Meccans were your friends? Are you supposed to go to the Muslim camp and recite the Shahada? I find Kab’s reaction very understandable. But at the same time, he was not conspiring to assassinate Muhammad. In fact, the story of assassinating Ka’b shows that Ka’b never talked about assassinating Muhammad. It did show his belief that those who follow Muhammad are doing themselves a disservice. But it is evident he had no “killing” claims against the Muslims. His foster brother was one of the Muslims, and he, Ka’b, was willing to give them food they requested for sustenance. That does not tell me that Ka’b had it in him to kill the Muslims. The claim that Ka’b just wanted to kill Muslims does not stand critical scrutiny. But wait, this is not the total picture here. Let us assume that Ka’b did in fact incite the Meccans to go to war against the Muslims, does that make his assassination a morally acceptable behavior? Does not a prophet of Allah need to warn Ka’b about his behavior first? Does not a prophet of Allah need to have a direct combat with Ka’b if he wanted him dead? An honorable route of killing Ka’b would be a direct face-to-face combat with the Muslims. Did Muhammad do that? No. He resorted to trickery, lying and to sending assassins in the dark of the night. That does not speak but one thing about Muhammad: He was an EVIL man.